Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Records

മെസിയുടെ പേരിൽ തട്ടിപ്പ്: മുൻ മന്ത്രിയുടെ പങ്കു വ്യക്തമാക്കുന്ന രേഖകൾ പിടിച്ചെടുക്കും

തിരുവനന്തപുരം:ഫുട്ബോൾ താരം മെസിയുടെയും അർജന്‍റീന ടീമിന്‍റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ടു നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്‍റെ പങ്കു വ്യക്തമാക്കുന്നത് അടക്കമുള്ള രേഖകൾ പിടിച്ചെടുക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന്‍റെ നേതൃത്വത്തിലുള്ള എസ്ഐടിയുടെ ആദ്യ യോഗത്തിലാണ് മെസിയുടെ പേരിലുള്ള ക്രമക്കേടുമായി ബന്ധപ്പെട്ട കായിക വകുപ്പിലെ മുഴുവൻ ഫയലുകളും പിടിച്ചെടുത്തു പരിശോധിക്കാൻ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച നടപടികൾ എസ്ഐടിയുടെ നേതൃത്വത്തിൽ നടക്കും.

മന്ത്രിയായിരുന്ന അബ്ദുറഹ്‌മാന്‍റെ ഓഫിസ് നടത്തിയ ഇ മെയിൽ സന്ദേശങ്ങൾ അടക്കമുള്ള രേഖകളും ശേഖരിക്കാൻ നിർദേശിച്ചിട്ടുണ്ട്. നേരത്തെ കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്‍റെ ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ടിനൊപ്പമുള്ള രേഖകൾ എസ്ഐടി ഏറ്റു വാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യമായ രേഖകൾ ശേഖരിക്കാൻ എസ്ഐടി തീരുമാനിച്ചത്.മുൻ കായിക മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ചില അംഗങ്ങൾ സർക്കാർ

ചട്ടങ്ങൾ മറികടന്ന് വിദേശത്തേയ്ക്ക് ഇ മെയിൽ സന്ദേശങ്ങൾ കൈമാറിയതിന്‍റെ തെളിവുകളും ശേഖരിക്കും. പിടിച്ചെടുക്കുന്ന രേഖകൾ പരിശോധിച്ച ശേഷമാകും ഇതിൽ ഉൾപ്പെട്ടവർ അടക്കമുള്ളവരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്യുക.

National

ബോക്സ് ഓഫീസ് റിക്കാർഡുകൾ തകർത്തെറിഞ്ഞ് ‘ധുരന്ധർ: ദ് റിവഞ്ച് ’ ബോളിവുഡ് കണ്ട ഏറ്റവും വലിയ ഓപ്പണിംഗിലേക്ക്

മുംബൈ: ആദിത്യ ധർ സംവിധാനം ചെയ്ത രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ: ദ് റിവഞ്ച്’’ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ സാമാനതകളില്ലാത്ത പ്രീ-റിലീസ് ബുക്കിംഗ് റിക്കാർഡുകളുമായി ഇന്നു തിയറ്ററുകളിലെത്തുന്നു.

ഇന്ത്യയിലെ പ്രീമിയർ ഷോകളുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ മുന്നേറ്റമാണ് ചിത്രം കാഴ്ചവച്ചിരിക്കുന്നത്. ഔദ്യോഗിക റിലീസിനു ഒരു ദിവസം മുന്പ്, അതായത് ഇന്നലെ നടത്തിയ പെയ്ഡ് പ്രീമിയറുകളിൽനിന്നു മാത്രം ചിത്രം 33 കോടി രൂപയിലധികം സ്വന്തമാക്കി.

രാജ്യത്തെ പ്രമുഖ തിയറ്റർ ശൃംഖലകളായ പിവിആർ, ഐനോക്സ്, സിനിപോളിസ് എന്നിവിടങ്ങളിൽനിന്നായി ലക്ഷക്കണക്കിനു ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയത്. പ്രീമിയർ ഷോകളും ആദ്യ ദിന ബുക്കിംഗുമുൾപ്പെടെ ആഭ്യന്തര വിപണിയിൽനിന്നു മാത്രം 50 കോടി രൂപയുടെ അഡ്വാൻസ് സെയിൽസ് ചിത്രം പിന്നിട്ടുകഴിഞ്ഞു. ആദ്യ ദിനം ലോകമെന്പാടുംനിന്നായി 200 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് സിനിമാ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.

വിദേശ വിപണികളിലും ചിത്രത്തിനു വലിയ വരവേൽപ്പാണു ലഭിക്കുന്നത്. വടക്കേ അമേരിക്ക, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള അഡ്വാൻസ് ബുക്കിംഗ് റിപ്പോർട്ടുകൾ പ്രകാരം ഓപ്പണിംഗ് വീക്കെൻഡിൽ വിദേശത്തുനിന്നു മാത്രം ചിത്രം 65 കോടി രൂപയോളം നേടുമെന്നാണ് സൂചന.

ഇന്ത്യയിൽ മാത്രം ഏകദേശം 15 ലക്ഷത്തോളം ടിക്കറ്റുകൾ റിലീസിനു മുന്പേ വിറ്റുതീർന്നത് ബോളിവുഡ് സിനിമകളിൽ പുതിയൊരു ചരിത്രമാണ്. ഇന്ന് ചിത്രം ഔദ്യോഗികമായി റിലീസിനെത്തുന്നതോടെ മുന്പുള്ള പല വന്പൻ ചിത്രങ്ങളുടെയും റിക്കാർഡുകൾ പഴങ്കഥയാകുമെന്നാണ് ബോക്സ് ഓഫീസ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ആദ്യഭാഗമായ ദുരന്ധർ ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത് വൻവിജയം നേടിയിരുന്നു. മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് യാഥാർഥ സംഭവങ്ങളെ കെട്ടുകഥയുമായി കൂട്ടിച്ചേർത്ത് അതിതീവ്ര ദേശീയത പ്രചരിപ്പിക്കുന്നു എന്ന വിമർശനവും നേരിടേണ്ടിവന്നു.

Kerala

ഗിന്നസ് റിക്കാര്‍ഡ് തിളക്കത്തില്‍ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍

കൊച്ചി: വിജ്ഞാന വിനോദ ഉത്സവ വേദിയായ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം പതിപ്പിന് ഗിന്നസ് റിക്കാര്‍ഡ്. സമ്മിറ്റിന്‍റെ ഭാഗമായി 401 പേര്‍ പങ്കെടുത്ത റിലേ സ്പീച്ചാണ് ഗിന്നസില്‍ ഇടം പിടിച്ചത്. 10 മണിക്കൂര്‍ 25 മിനിറ്റുകൊണ്ടാണ് റിലേ പൂര്‍ത്തിയാക്കിയത്. സൂററ്റില്‍ നടന്ന 313 പേര്‍ പങ്കെടുത്ത റിലേ സ്പീച്ചായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. ഇതാണ് കൊച്ചിയില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ മറികടന്നത്.

രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടി രാത്രി 7.25നാണ് സമാപിച്ചത്. കുറഞ്ഞത് ഒരു മിനിറ്റും പരമാവധി മൂന്നു മിനിറ്റുമാണ് പ്രസംഗസമയം. കൂടാതെ, ഒരാളുടെ പ്രസംഗശേഷം പത്ത് സെക്കന്‍ഡിനുള്ളില്‍ അടുത്ത പ്രസംഗം തുടങ്ങണമെന്ന മാനദണ്ഡവുമുണ്ട്. ഇവയെല്ലാം കൃത്യമായി പാലിച്ചാണ് റിലേ സ്പീച്ച് പൂര്‍ത്തിയാക്കിയത്.

സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്‍റെ സമാപന ദിനം നടന്ന ചടങ്ങില്‍ ഗിന്നസ് റിക്കാര്‍ഡ് അഡ്ജൂഡിക്കേറ്റര്‍ സ്വപ്നില്‍ ദങ്കാരിക്കരില്‍, ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രസംഗപരമ്പരയില്‍ വിവിധ പ്രായത്തിലുള്ളവരും വൈവിധ്യമാര്‍ന്ന തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരുമാണ് ഭാവി ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും പങ്കുവച്ചത്.

Kerala

ദീപക്കിന്‍റെ മരണം; മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്

കോഴിക്കോട്: ലൈംഗീകാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് ദീപക്കിന്‍റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്.

ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകൻ സൂചിപ്പിച്ചെന്നും മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. ഒപ്പം ദീപക്കിന്‍റെയും സഹോദരന്‍റെ മൊഴിയും രേഖപ്പെടുത്തി.

ദീപക്കിന്‍റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Latest News

Corehub Up