Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Salary

നേപ്പാളിൽ 15 ദിവസം കൂടുമ്പോൾ ശമ്പളം; പുതിയ ശമ്പള വ്യവസ്ഥ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 

കാഠ്‍മണ്ഡു: നേപ്പാളിൽ സർക്കാർ ജീവനക്കാർക്ക് പുതിയ ശമ്പള വ്യവസ്ഥ. പ്രതിമാസ ശമ്പളത്തിന് പകരമായി 15 ദിവസം കൂടുമ്പോൾ ശമ്പളം നൽകാനാണ് സർക്കാർ തീരുമാനം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതുസംബന്ധിച്ച ഉത്തരവ് ധനമന്ത്രി സ്വരാണിം വാഗ്ലെ പുറപ്പെടുവിച്ചു. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാൻ ബന്ധപ്പെട്ട സർക്കാർ സ്ഥാാപനങ്ങൾക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. 

ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ പണം നൽകുന്നതിലൂടെ ഉപഭോഗം വർധിപ്പിക്കുകയും അതിലൂടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയുമാണ് നേപ്പാൾ ലക്ഷ്യം വയ്ക്കുന്നത്. 

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇത്തരമൊരു പരിഷ്കാരം നടപ്പിലാക്കുന്ന ആദ്യ രാജ്യമായി ഇതോടെ നേപ്പാൾ മാറി.ശമ്പള വ്യവസ്ഥയിലെ പുതിയ പരിഷ്കാരം വിജയിക്കുകയാണെങ്കിൽ ഭാവിയിൽ സ്വകാര്യ മേഖലയിലേക്കും ഈ രീതി വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.

Kerala

കുടിശികയിൽ കുടുക്ക്;ശന്പളപരിഷ്കരണ കുടിശിക നൽകേണ്ടത് അടുത്ത സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2019-21 കാലത്തെ ശന്പള പരിഷ്കരണ കുടിശിക ഇനി വരുന്ന സർക്കാരിന്‍റെ കാലത്തു മാത്രമാകും ജീവനക്കാർക്ക് ലഭിക്കുക. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തെ ശന്പള പരിഷ്കരണ കുടിശികയുടെ അവസാന രണ്ടു ഗഡുക്കൾ 2027 ഏപ്രിലിനു ശേഷം മാത്രമേ ജീവനക്കാർക്ക് പിൻവലിക്കാൻ കഴിയുകയുള്ളൂവെന്ന് ഇതുസംബന്ധിച്ച് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.


പതിനൊന്നാം ശന്പള പരിഷ്കരണ കുടിശികയുടെ ഗഡുക്കൾ രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ജീവനക്കാരുടെ കൈയിലെത്തില്ലെന്ന് ഇതോടെ വ്യക്തമായി. 2026 ഏപ്രിൽ മുതൽ ജീവനക്കാരുടെ പിഎഫിൽ ലയിപ്പിക്കുന്ന ശന്പള പരിഷ്കരണ കുടിശിക തുക 2027 ഏപ്രിൽ മുതൽ മാത്രമേ ജീവനക്കാർക്ക് പിൻവലിക്കാൻ കഴിയുകയുള്ളൂവെന്നാണ് ഉത്തരവിൽ പറയുന്നത്. ഇത് വിചിത്ര ഉത്തരവാണെന്ന വാദവും ശക്തമായി.

രണ്ടു സർക്കാരുകൾക്കു മുന്പുള്ള കുടിശിക തുക നൽകാൻ അടുത്ത സർക്കാർ തയാറായില്ലെങ്കിൽ ജീവനക്കാരുടെ കാര്യവും പ്രതിസന്ധിയിലാകും. കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് ജീവനക്കാരുടെ 2019-21 കാലത്തെ ശന്പള പരിഷ്കരണ കുടിശികയുടെ അവസാന ഗഡുക്കൾ നൽകാൻ തീരുമാനിച്ചത്. ശന്പള പരിഷ്കരണ കുടിശിക നാലു ഗഡുക്കളായി നൽകാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഇതിൽ രണ്ടു ഗഡുക്കൾ മാത്രമാണ് വിതരണം ചെയ്തത്.

 

മൂന്നും നാലും ഗഡുക്കൾ കുടിശികയായിരുന്നു. ഈ രണ്ടു ഗഡുക്കൾ ജീവനക്കാരുടെ പിഎഫിൽ ലയിപ്പിക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം. എന്നാൽ സാന്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞാണ് കുടിശിക ജീവനക്കാർക്ക് പിൻവലിക്കാൻ കഴിയുന്നത് അടുത്ത സർക്കാരിന്‍റെ കാലത്തേക്കു മാറ്റിയത്. പെൻഷനാകാത്ത ജീവനക്കാർക്ക് ഈ തുക 2027നു ശേഷം മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് കേരളപ്പിറവി ദിനത്തിൽ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇതോടെ ജീവനക്കാർ വീണ്ടും ആശങ്കയിലായി.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തെ ശന്പള പരിഷ്കരണ കുടിശിക രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തുതന്നെ ജീവനക്കാർക്കു പിൻവലിക്കാൻ അവസരം നൽകണമെന്നു പ്രതിപക്ഷ സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു.
ജീവനക്കാരെ ഫൂളാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പിഎഫിൽ ലയിപ്പിക്കുന്ന കാലം മുതൽ പിൻവലിക്കാൻ ജീവനക്കാർക്ക് അവസരം നൽകണമെന്നും സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സർവീസ് സംഘടനകളുടെ കൂട്ടായ്മയും ആവശ്യപ്പെട്ടു.

Kerala

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് മാസഗഡു തുക റിക്കവറി നിറുത്തലാക്കി

പ്രദീപ് ചാത്തന്നൂര്‍
ചാത്തന്നൂര്‍: ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് ജീവനക്കാര്‍ വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു മാസഗഡു തുക റിക്കവറി ചെയ്യുന്നത് കെഎസ്ആര്‍ടിസി അവസാനിപ്പിക്കുന്നു. ജൂണ്‍ മാസത്തെ ശമ്പളം മുതല്‍ ഇത് നടപ്പാക്കും.


ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു തുക മാസംതോറും റിക്കവറി ചെയ്യുകയും അത് യഥാസമയം ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അടയ്ക്കാതെ കെഎസ്ആര്‍ടിസി തിരിമറി നടത്തുകയുമായിരുന്നു പതിവ്. ശമ്പളത്തില്‍നിന്നു റിക്കവറി ചെയ്യുന്നതുക ധനകാര്യസ്ഥാപനങ്ങളില്‍ അടയ്ക്കാതെ വര്‍ഷങ്ങള്‍ നീണ്ട കുടിശിക വരുത്തിയതിനാല്‍ പല ജീവനക്കാരും ജപ്തിനടപടികള്‍ വരെ നേരിടേണ്ടി വന്ന ദുരവസ്ഥ ഉണ്ടായിട്ടുണ്ട്.
ജൂണ്‍ മാസം മുതല്‍ റിക്കവറി നടപടികള്‍ കെഎസ്ആര്‍ടിസി ഒഴിവാക്കും. അതോടെ ജീവനക്കാര്‍ക്ക് മാസഗഡു തുക നേരിട്ട് ഒടുക്കാനുള്ള വഴി തുറന്നു.


ജീവനക്കാരുടെ സ്‌റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് (എസ്എല്‍ഐ) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് സ്‌കീം (ജിഐഎസ്) ലൈഫ് ഇന്‍ഷ്വറന്‍സ് സ്‌കീം (എല്‍ഐസി) എന്നിവയും ബാങ്കുകള്‍, കെഎസ്എഫ്ഇ, സര്‍വീസ് സഹകരണ ബാങ്കുകള്‍, കെഎസ്ആര്‍ടിസി ജീവനക്കാരുടെ സഹകരണ സൊസൈറ്റികള്‍ എന്നിവിടങ്ങളിലേക്കുള്ള തുകകളാണ് മാസംതോറും ശമ്പളത്തില്‍നിന്നു റിക്കവറി നടത്തിക്കൊണ്ടിരുന്നത്.

 

Latest News

Corehub Up