Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : States

പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനങ്ങൾക്കു പാഠ്യപദ്ധതി ക്രമീകരിക്കാം: കേന്ദ്രം

ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രത്യേക സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച് പാഠ്യപദ്ധതി ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്രം.

എന്നാല്‍, അതു ഭരണഘടനാ മൂല്യങ്ങളും അടിസ്ഥാനതത്വങ്ങളും പാലിച്ചുകൊണ്ടായിരിക്കണമെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയില്‍ അബ്‌ദുൾ വഹാബ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കി.

പിഎം ശ്രീയില്‍നിന്ന് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പിഎം ശ്രീ പദ്ധതി ആനുകൂല്യങ്ങള്‍ നഷ്‌ടമാകും.

കേരളം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ടശേഷം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

പദ്ധതിയിൽ ചേരുന്നതിനായി കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള ഏതു പാഠ്യപദ്ധതിയും സിലബസും നയങ്ങളും സംസ്ഥാനങ്ങൾ നടപ്പിലാക്കേണ്ടിവരുമോയെന്ന ചോദ്യത്തിന്, പിഎം ശ്രീയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇയുമായാണോ അതോ സംസ്ഥാന പരീക്ഷാ ബോർഡുമായാണോ എന്നതു കണക്കിലെടുത്താണ് അവരുടെ സിലബസ് തീരുമാനിക്കപ്പെടുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് എക്‌സൈസിന്‍റെ പ്രത്യേക പരിശോധന

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സംസ്ഥാനത്ത് എക്‌സൈസിന്‍റെ പ്രത്യേക പരിശോധന. താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന നടത്താന്‍ പ്രത്യേക ടീമുകളെ നിയോഗിച്ചു.

കാസര്‍ഗോഡ്, പാലക്കാട്, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കെമു ടീമിനെ നിയോഗിച്ചു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പ്രത്യേക പരിശോധന ന്യൂ ഇയര്‍ വരെ തുടരും.

ഡിസംബര്‍ ഏഴിന് വൈകുന്നേരം ആറ് മുതല്‍ തെരഞ്ഞെടുപ്പ് തീരുന്നത് വരെ ഡ്രൈ ഡേ നേരത്തെ പ്രഖ്യാപിച്ചു.

National

അഞ്ചു സംസ്ഥാനങ്ങളിലായി 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

 

ന്യൂഡൽഹി: ജമ്മു കാഷ്മീർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകരവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.

കാഷ്മീരിലെ ഒമ്പത് സ്ഥലങ്ങളിലും, ബിഹാറിലെ എട്ട് സ്ഥലങ്ങളിലും, ഉത്തർപ്രദേശിലെ രണ്ട് സ്ഥലങ്ങളിലും, കർണാടക, മഹാരാഷ്‌ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഓരോ സ്ഥലങ്ങളിലുമാണ് തെരച്ചിൽ നടന്നത്.

കാഷ്മീരിലെ ബാരാമുള്ള, കുൽഗാം, അനന്ത്‌നാഗ്, പുൽവാമ ജില്ലകളിൽ തെരച്ചിൽ നടന്നു.

 

Latest News

Corehub Up