Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Website

വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാര്‍ഥി; മിടുക്കാ... എന്ന് ഐഐടി

കാണ്‍പുര്‍: പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കാണ്‍പുര്‍ ഐഐടിയുടെയും മദ്രാസ് ഐഐടിയുടെയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് വിദ്യാര്‍ഥി. ഹാക്ക് ചെയ്തതിന്‍റെ സ്‌ക്രീന്‍ഷോട്ടുകള്‍ എക്‌സ്, റെഡ്ഡിറ്റ് തുടങ്ങിയ സാമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

എന്നാല്‍, ഹാക്ക് ചെയ്ത വിദ്യാര്‍ഥിക്കെതിരേ നിയമനടപടികള്‍ക്കു പകരം ഇന്‍റേണ്‍ഷിപ്പ് വാഗ്ദാനം ചെയ്ത് മാതൃകയായി അധികൃതര്‍. അതേസമയം, കഴിവ് തെളിയിക്കാനായി സ്ഥാപനങ്ങളുടെ സിസ്റ്റങ്ങള്‍ അനധികൃതമായി കൈയേറുന്നത് അംഗീകരിക്കാനാകില്ലെന്ന് ഐഐടി കാണ്‍പുര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിദ്യാർഥിയുടെ ഭാവി മുന്‍നിര്‍ത്തി മാനുഷിക പരിഗണനയുടെ പശ്ചാത്തലത്തിലാണു തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. “സൈറ്റ് ഹാക്ക് ചെയ്തിട്ടുണ്ട്, എനിക്കൊരു അവസരം മാത്രമാണ് വേണ്ടത്’’എന്ന സന്ദേശമാണു വിദ്യാര്‍ഥി വെബ്സൈറ്റില്‍ കുറിച്ചിരുന്നത്.

ബിടെക് സൈബര്‍ സെക്യൂരിറ്റി കോഴ്‌സിലേക്ക് അപേക്ഷിച്ചെങ്കിലും പ്രവേശനം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥി സൈബര്‍ ആക്രമണം നടത്തിയത്. അതേസമയം, പ്രവേശന പ്രക്രിയയുടെ ഘട്ടത്തില്‍ വിദ്യാര്‍ഥിക്കു തന്‍റെ കഴിവുകള്‍ പൂര്‍ണമായി തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നു അധികൃതര്‍ ചൂണ്ടിക്കാണിച്ചു. അടുത്ത വര്‍ഷം വിദ്യാര്‍ഥിക്കു വീണ്ടും പ്രവേശനത്തിനായി അപേക്ഷിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

NRI

യുഎസിൽ കുട്ടികൾക്കായി "ട്രംപ് അക്കൗണ്ടുകൾ'; ജനിക്കുമ്പോൾ 1,000 ഡോളർ നിക്ഷേപം

വാഷിംഗ്ടൺ ഡിസി: യുഎസ് കുട്ടികൾക്കായി സർക്കാർ പിന്തുണയോടെയുള്ള പ്രത്യേക നിക്ഷേപ പദ്ധതിയായ "ട്രംപ് അക്കൗണ്ടുകൾ' ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് പ്രഖ്യാപിച്ചു. കുട്ടികൾക്ക് ജനനസമയത്ത് തന്നെ സാമ്പത്തിക അടിത്തറ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

2025 ജനുവരി ഒന്നിനും 2028 ഡിസംബർ 31നും ഇടയിൽ ജനിക്കുന്ന ഓരോ യുഎസ് പൗരനായ കുട്ടിക്കും സർക്കാർ 1,000 ഡോളർ വീതം അക്കൗണ്ടിൽ നിക്ഷേപിക്കും. പ്രതിവർഷം 5,000 ഡോളർ വരെ മാതാപിതാക്കൾക്ക് ഈ അക്കൗണ്ടിൽ നിക്ഷേപിക്കാം.

വിരമിക്കൽ പ്രായമെത്തുമ്പോൾ ഈ തുക ആറ് ലക്ഷം മുതൽ 10 ലക്ഷം ഡോളർ വരെയായി വളരാൻ സാധ്യതയുണ്ടെന്ന് അധികൃതർ കണക്കാക്കുന്നു. ഐആർഎസ് ഫോം 4547 വഴി മാതാപിതാക്കൾക്ക് കുട്ടികളെ പദ്ധതിയിൽ ചേർക്കാം.

18 വയസ് പൂർത്തിയാകാതെ ഈ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കില്ല. കുറഞ്ഞ മാനേജ്‌മെന്‍റ് ഫീസുള്ള (0.1 ശതമാനം താഴെ) മ്യൂച്വൽ ഫണ്ടുകളിലോ ഇക്വിറ്റികളിലോ മാത്രമായിരിക്കും നിക്ഷേപം.

സ്വകാര്യ മേഖലയിൽ നിന്നും വലിയ പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്. ഹെഡ്ജ് ഫണ്ട് മാനേജർ റേ ഡാലിയോ 75 മില്യൺ ഡോളർ പദ്ധതിക്കായി വാഗ്ദാനം ചെയ്തു. കൂടാതെ, മൈക്കൽ ഡെല്ലും ഭാര്യയും ചേർന്ന് 2.5 കോടി കുട്ടികൾക്കായി 6.25 ബില്യൺ ഡോളറിന്‍റെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ നികുതി-ചെലവ് നിയമനിർമാണത്തിന്‍റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വരുമാന പരിധിയില്ലാതെ എല്ലാ കുടുംബങ്ങൾക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കായി https://trumpaccounts.gov/ എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Latest News

Corehub Up