Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebrate

Ernakulam

സ്വാതന്ത്ര്യദിനം ആഘോഷിച്ച് നാടും നഗരവും

മൂവാറ്റുപുഴ: രാജ്യത്തിന്‍റെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷം നാടെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നെഹ്‌റു പാര്‍ക്കില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്‍റണി ദേശീയ പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു.

പോലീസ്, ഫയര്‍ഫോഴ്‌സ്, എസ്പിസി, എന്‍എസ്എസ് എന്നിവരുടെ നേതൃത്വത്തില്‍ ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. തുടര്‍ന്ന് നെഹ്റു പാര്‍ക്കില്‍ നിന്നും നഗരം ചുറ്റി സ്വാതന്ത്ര്യ ദിനാഘോഷ റാലിയും നടത്തി. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും, നാട്ടുകാരും, നഗരസഭാ കൗണ്‍സിലര്‍മാരും ഉള്‍പ്പെടെയുള്ളവരും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കാളികളായി.


നിര്‍മല സ്‌കൂളില്‍ സമാപിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയുടെ നേതൃത്വത്തിൽ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ റെജി ജോൺ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഇലഞ്ഞി വിസാറ്റ് എൻജിനീയറിംഗ് കോളജിലെ എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന പരേഡിൽ ചെയർപേഴ്സൺ റെജി ജോൺ സല്യൂട്ട് സ്വീകരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ലിസി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രിൻസ് പോൾ ജോൺ, പി.സി. ഭാസ്കരൻ, മായ വിശ്വനാഥ്, ബിജു ജോൺ, ടി.എസ്. സാറ, സണ്ണി കുര്യാക്കോസ്, വാർഡ് കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കൂത്താട്ടുകുളം: ഗവ. യുപി സ്കൂളിൽ ഹെഡ്മിസ്ട്രസ് ടി.വി. മായ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് മനോജ് കരുണാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ഭാരതാംബയുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും വേഷങ്ങൾ ധരിച്ച് അണിനിരന്നത് ചടങ്ങിന് മാറ്റുകൂട്ടി.

പോത്താനിക്കാട്: കോണ്‍ഗ്രസ് പോത്താനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്ക്വയറില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ മണ്ഡലം പ്രസിഡന്‍റ് ഷാജി സി. ജോണ്‍ ദേശീയ പതാക ഉയര്‍ത്തി.

കോതമംഗലം: കേരള കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎൽഎ കോതമംഗലം ടൗണിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് എ.ടി. പൗലോസ് അധ്യക്ഷത വഹിച്ചു.

നേര്യമംഗലം: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേര്യമംഗലം ടൗണിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സൈജന്‍റ് ചാക്കോ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്‍റ് ജൈമോൻ ജോസ് അധ്യക്ഷതവഹിച്ചു.

പുതുപ്പാടി: യൽദോ മാർ ബസേലിയസ് കോളജ് നാഷണൽ സർവീസ് സ്കീമിന്‍റെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്രദിനാഘോഷത്തിൽ പ്രിൻസിപ്പൽ ഡോ. സോളമൻ കെ. പീറ്റർ പതാക ഉയർത്തി സ്വാതന്ത്ര ദിന സന്ദേശം നൽകി. എൻഎസ്എസ് പ്രോഗ്രാം പി.എൻ ബേസിൽ, അലീന എം. ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് ടോമി തന്നിട്ടാമാക്കൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. വാഴക്കുളം ടൗണിൽ സ്വാതന്ത്ര്യദിന റാലിയും നടത്തി.

കുട്ടമ്പുഴ: യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനാഘോഷത്തോടനു ബന്ധിച്ച് ശാന്തിവനം ശ്മശാനം ശുചീകരിച്ചു. ക്ലബ് പ്രസിഡന്‍റ് കെ.എ. സിബി അധ്യക്ഷത വഹിച്ച് പതാക ഉയർത്തി. വാർഡ് മെമ്പർ അരുണിമ വിനീഷ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം: കോതമംഗലം സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ സ്വാതന്ത്ര്യദിനാഘോഷത്തോടപ്പം ശുചീകരണ പ്രവർത്തനങ്ങളും നടത്തി. സ്കൂൾ പരിസരം, പൊതുവഴികൾ, സൈൻ ബോർഡുകൾ എന്നിവ വിദ്യാർഥികളുടെ നേതൃത്വത്തിൽ വൃത്തിയാക്കി. ബോധവൽക്കരണ റാലിയും നടത്തി. സ്കൂൾ പ്രിൻസിപ്പൽ ജയിൻ ജോസ് ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോർജ് ബിനു ചാക്കോ, വി.എസ്. ആൻസി, സ്കൗട്ട് മാസ്റ്റർ ടോണി തോമസ്, ഗൈഡ് ക്യാപ്റ്റൻ ടിജി പോൾ, അധ്യാപകൻ ജിജോ ഇട്ടിയവിര തുടങ്ങിയവർ പങ്കെടുത്തു.

കോതമംഗലം: കോതമംഗലം മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ എംഎൽഎ ഷിബു തെക്കുംപുറം ദേശീയപതാക ഉയർത്തി. മിനി സിവിൽ സ്റ്റേഷനിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. തഹസിൽദാർ കെ.എസ്. സതീശൻ, ആർടിഒ എൻ.കെ. ദീപു തുടങ്ങിയവർ പങ്കെടുത്തു.

പിറവം: കേരളാ കോൺഗ്രസ്‌ എം പിറവം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്‍റ് സാജു ചേന്നാട്ട് അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സാബു കെ. ജേക്കബ്‌ ദേശീയ പതാക ഉയർത്തിയ ശേഷം പരിപാടി ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴ: കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പോള്‍ ലൂയിസ് അധ്യക്ഷത വഹിച്ചു. മീങ്കുന്നത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്‍റ് ഷാജി പുളിക്കത്തടം, പെരുമ്പല്ലൂര്‍ പിഒ ജംഗ്ഷനിലെ സ്വാതന്ത്ര്യദിനാഘോഷം ബൂത്ത് പ്രസിഡന്‍റ് സേവിയര്‍ നെല്ലിക്കല്‍, പെരിങ്ങഴ നെല്ലൂര്‍ കവലയില്‍ ബൂത്ത് പ്രസിഡന്‍റ് ജോയി കുന്നപ്പിള്ളി, പെരിങ്ങഴ പള്ളിക്കവയില്‍ ബൂത്ത് പ്രസിഡന്‍റ് അനന്തു കലേഷ് എന്നിവർ ദേശീയപാതക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

മൂവാറ്റുപുഴ: നിര്‍മല മെഡിക്കല്‍ സെന്‍ററില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജെസി ജോസ് ദേശീയപതാക ഉയര്‍ത്തി. ചടങ്ങില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സിസ്റ്റര്‍ തെരേസ, നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലൂസി ക്ലെയര്‍, ആശുപത്രി ജനറല്‍ മാനേജര്‍ പാട്രിക് കല്ലട, ആശുപത്രി ജീവനക്കാര്‍, നഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ കോടതി സമുച്ചയത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സി.കെ. ആരിഫ് ദേശീയ പതാക ഉയര്‍ത്തി. താലൂക്കിലെ എല്ലാ ജുഡീഷ്യല്‍ ഓഫീസര്‍മാക്കൊപ്പം സല്യൂട്ട് സ്വീകരിച്ചു. അഡീഷണല്‍ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് ജഡ്ജി എംഎസിടി കെ.എന്‍. ഹരികുമാര്‍ പ്രത്യേക സന്ദേശം നല്‍കി. അഡീഷണല്‍ ഗവ. പ്ലീഡര്‍ ജ്യോതികുമാര്‍, എംഎസിടിയുടെ ശിരസ്തദാര്‍ ജിമ്മി ജോസ്, ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് റെജി പ്ലാച്ചേരി എന്നിവര്‍ പ്രസംഗിച്ചു. ബാര്‍ അസോസിയേഷന്‍, കോടതി സ്റ്റാഫ്‌സ്, ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ എന്നിവര്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു. മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍സിസി കേഡറ്റുകള്‍ ബാൻഡ് സെറ്റ് ഡിസ്പ്ലേ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.

International

വെടിനിർത്തൽ: ആഹ്ലാദം പ്രകടിപ്പിച്ച് ലബനീസ് ജനത

ബെയ്റൂട്ട്: ഇസ്രയേലുമായുള്ള വെടിനിർത്തലിൽ ലബനനിലുടനീളം ആഹ്ലാദപ്രകടനം. അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പത്തു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ തലസ്ഥാനമായ ബെയ്റൂട്ടിലടക്കം ആഹ്ലാദപ്രകടനങ്ങളുമായി ജനമിറങ്ങി.

തെരുവുകളിൽ വാഹനങ്ങളുടെ ബാഹുല്യവും ദൃശ്യമായെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രേലി സേനയുടെ ഉത്തരവുമൂലം തെക്കൻ ലബനനിൽനിന്നു പലായനം ചെയ്ത ജനങ്ങൾ വാഹനങ്ങളിൽ മടങ്ങാൻ ആരംഭിച്ചു.

അതേസമയം, ട്രംപ് വ്യാഴാഴ്ച രാത്രി നടത്തിയ വെടിനിർത്തൽ പ്രഖ്യാപനം ഇസ്രേലി ഭരണകൂടത്തിനും സേനയ്ക്കും തീർത്തും അപ്രതീക്ഷിതമായിരുന്നു.

വെടിനിർത്തലിനുള്ള ഒരുവിധ തയാറെടുപ്പും ഇസ്രേലി ഭാഗത്തുണ്ടായിരുന്നില്ല. തെക്കൻ ലബനനിൽ മുന്നേറ്റം തുടരുമെന്ന് ഇസ്രേലി സേന അറിയിച്ചതിനു പിന്നാലെയാണു ട്രംപിന്‍റെ പ്രഖ്യാപനമുണ്ടായത്. വ്യാഴാഴ്ച രാത്രിയും തെക്കൻ ലബനനിലെ ഗ്രാമങ്ങളിൽ ഇസ്രേലി ആക്രമണമുണ്ടായിരുന്നു.

ട്രംപിന്‍റെ പ്രഖ്യാപനത്തിനു തൊട്ടുമുന്പ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര കാബിനറ്റ് യോഗം വിളിച്ചുചേർത്തതായും റിപ്പോർട്ടുണ്ട്. വെടിനിർത്തൽ വിഷയത്തിൽ മന്ത്രിമാരുടെ നിലപാട് വ്യക്തമാക്കാനുള്ള വോട്ടെടുപ്പ് ഉണ്ടായില്ലെന്നും പറയുന്നു.

നെതന്യാഹുവിന് വീണ്ടും ട്രംപിന്‍റെ തീരുമാനം അംഗീകരിക്കേണ്ടിവന്നുവെന്ന വിലയിരുത്തൽ ഇസ്രയേലിലുണ്ട്.

Business

കിയ ഡീലർഷിപ്പുകളിൽ ക്ലാവിസ് ദിനാഘോഷം

കൊച്ചി: ദക്ഷിണേന്ത്യയിലെ കിയ ഡീലർഷിപ്പുകൾ ക്ലാവിസ് ദിനം ആഘോഷിച്ചു. കുടുംബങ്ങൾക്ക് അനുയോജ്യമായ ഏഴു സീറ്റർ വാഹന ശ്രേണിയായ കിയ ക്ലാവിസ് ഐസിഇയുടെയും കിയ ക്ലാവിസ് ഇവിയുടെയും കരുത്തും പുതുമകളും പ്രദർശിപ്പിക്കുന്നതിനാണ് പരിപാടി നടത്തിയത്.

നിലവിലുള്ള ഉപയോക്താക്കൾ അവരുടെ യാത്രകളിൽ ക്ലാവിസ് സമ്മാനിച്ച നല്ല അനുഭവങ്ങൾ പങ്കുവച്ചപ്പോൾ മറ്റുള്ളവർക്ക് ഈ വാഹന ശ്രേണി നേരിട്ട് പരിചയപ്പെടാനുള്ള അവസരവും ലഭിച്ചതായി അധികൃതർ പറഞ്ഞു.

District News

നാമനിർദേശപത്രിക സമർപ്പണം ആഘോഷമാക്കി മുന്നണികൾ

തൃശൂർ: നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം വാദ്യമേളങ്ങളുടെയും കാവടിയുടെയും അകന്പടിയോടെ നാമനിർദേശപത്രികസമർപ്പണം ആഘോഷമാക്കി ജില്ലയിലെ വിവിധ മുന്നണിസ്ഥാനാർഥികൾ. 41 സ്ഥാനാർഥികളാണ് ഇന്നലെ ജില്ലയിലെ വിവിധയിടങ്ങളിലുള്ള തെരഞ്ഞെടുപ്പ് ഓഫീസർമാർക്കു പത്രിക സമർപ്പിച്ചത്.

തൃശൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജൻ ജെ. പല്ലനും എൽഡിഎഫ് സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണനും എൻഡിഎ സ്ഥാനാർഥി പദ്മജ വേണുഗോപാലും കളക്ടറേറ്റിലെത്തി ആർഡിഒ വിനോദ് രാജ് മുന്പാകെയാണു പത്രിക സമർപ്പിച്ചത്.

രാജൻ പല്ലനോടൊപ്പം മേയർ ഡോ. നിജി ജസ്റ്റിൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, കേരള കോൺഗ്രസ് -എം ഉന്നതാധികാരസമിതി അംഗം ജോൺസൺ കാഞ്ഞിരത്തിങ്കൽ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ. റഷീദ് എന്നിവരുമുണ്ടായിരുന്നു. പി. ബാലചന്ദ്രൻ എംഎൽഎ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർക്കൊപ്പമെത്തിയാണ് ആലങ്കോട് ലീലാകൃഷ്ണൻ പത്രിക സമർപ്പിച്ചത്.

തുറന്ന വാഹനത്തിൽ മണലൂർ നിയോജകമണ്ഡലം സ്ഥാനാർഥി അഡ്വ. കെ.കെ. അനീഷ്‌ കുമാർ, നാട്ടിക മണ്ഡലം സ്ഥാനാർഥി സി.സി. മുകുന്ദൻ, ചേലക്കര മണ്ഡലം സ്ഥാനാർഥി. കെ. ബാലകൃഷ്ണൻ എന്നിവർക്കൊപ്പം പ്രവർത്തകരുടെയും പഞ്ചവാദ്യത്തിന്‍റെയും അകന്പടിയോടെയാണ് പദ്മജ പത്രികസമർപ്പണത്തിനു കളക്ടറേറ്റിലെത്തിയത്. ഇവരെല്ലാം ആർഡിഒ വിനോദ് രാജിനാണു പത്രിക സമർപ്പിച്ചത്.

പദ്മജയുടെ അച്ഛനും മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. കരുണാകരന്‍റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പടിഞ്ഞാറെകോട്ടയിൽനിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിനു പ്രവർത്തകർ അണിനിരന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്‍റ് ജസ്റ്റിൻ ജേക്കബ്, പദ്മജയുടെ ഭർത്താവ് ഡോ. വേണുഗോപാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഒല്ലൂർ നിയോജകണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാജി കോടങ്കണ്ടത്തും എൽഡിഎഫ് സ്ഥാനാർഥി മന്ത്രി കെ. രാജനും ചെന്പൂക്കാവിലെ തൃശൂർ കൃഷിഭവനിലെത്തി പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. ഇന്ദുനായർക്കു പത്രിക സമർപ്പിച്ചു. ടൗൺഹാൾ പരിസരത്തുനിന്ന് പ്രവർത്തകർക്കൊപ്പം വാദ്യമേളവും കാവടികളുമായി പ്രകടനത്തോടെയാണ് ഇരുവരും ഓഫീസിലെത്തിയത്.

എൽഡിഎഫ് കയ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർഥി കെ.കെ. വത്സരാജ് തൃശൂർ ഡെപ്യൂട്ടി കളക്ടർ (എൽഎ) സിസിലി ആന്‍റണിക്കു പത്രിക സമർപ്പിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ പി.കെ. ചന്ദ്രശേഖരൻ, സിപിഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

നാട്ടിക നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഗീത ഗോപി അയ്യന്തോൾ ചുങ്കം സെന്‍ററിൽനിന്ന് പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കുടുംബത്തോടുമൊപ്പം പ്രകടനമായാണു കളക്ടറേറ്റിൽ എത്തിയത്. എൽഡിഎഫ് നേതാക്കളായ പി.കെ. ഷാജൻ, ടി.ആർ. രമേഷ്കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

പുതുക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്‍, യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ബാബുരാജ് എന്നിവർ ജില്ലാ രജിസ്ട്രാര്‍ ജനറല്‍ പി.കെ. ബിജു മുമ്പാകെ പത്രിക സമര്‍പ്പിച്ചു. മുതിര്‍ന്ന സിപിഎം നേതാവായിരുന്ന എം.എ. കാര്‍ത്തികേയന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം പാറമേക്കാവ് ക്ഷേത്രത്തിന്‍റെ മുന്‍വശത്തുനിന്നും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി എത്തിയാണ് കെ.കെ. രാമചന്ദ്രന്‍ പത്രികസമര്‍പ്പണം നടത്തിയത്.എല്‍ഡിഎഫ് നേതാക്കളായ വി.എസ്. പ്രിന്‍സ്, പി.കെ. ശിവരാമന്‍, അഡ്വ.ടി.ഐ. സേവ്യര്‍, രാഘവന്‍ മുളങ്ങാടന്‍, സി.യു. പ്രിയന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.

എച്ചിപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുമാറിന്‍റെ വസതിയില്‍നിന്നുമാണ് ബാബുരാജ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി പുറപ്പെട്ടത്. സ്ഥാനാര്‍ഥിക്കു കെട്ടിവയ്ക്കാനുള്ള തുക മലയോര നിവാസികള്‍ കൈമാറി. മുന്‍ എംഎല്‍എ എം.കെ. പോള്‍സണ്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ എം.പി. പോളി, കെപിസിസി ജനറല്‍ സെക്രട്ടറി കെ.വി. ദാസന്‍, മുസ്ലിം ലീഗ് പുതുക്കാട് മണ്ഡലം പ്രസിഡന്‍റ് അബ്ദുട്ടി ഹാജി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

വടക്കാഞ്ചേരി, ചേലക്കര നിയോജകമണ്ഡലങ്ങളിലെ ഇടതുസ്ഥാനാർഥികളായ സേവ്യർ ചിറ്റിലപ്പിള്ളിയും യു.ആർ. പ്രദീപും നാമനിർദേശപത്രിക സമർപ്പിച്ചു. എൽഡിഎഫ് നേതാക്കളായ എം. ബാലാജി, എം.ആർ. സോമനാരായണൻ, പി.എൻ. സുരേന്ദ്രൻ, മേരി തോമസ്, കെ.എസ്. സുഭാഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഗുരുവായൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എൻ.കെ. അക്ബർ ചാവക്കാട് താലൂക്ക് തഹസിൽദാർ ടി. ആർ. സംഗീത് മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു.


ഗുരുവായൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി.എച്ച്. റഷീദ് ചാവക്കാട് താലൂക്ക് തഹസിൽദാർ ടി.ആർ. സംഗീത് മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു. യുഡിഎഫ് നേതാക്കൾക്കൊപ്പം നൂറുകണക്കിനു പ്രവർത്തകരുമായി പ്രകടനമായി എത്തിയാണ് പത്രിക നൽകിയത്.ഇന്നലത്തേതടക്കം 44 പേരാണ് ആകെ പത്രിക സമർപ്പിച്ചത്.

District News

നെല്ല് കയറ്റി അയയ്ക്കൽ ആഘോഷമാക്കി കർഷകർ

കൊട്ടിയം: നെല്ല് കയറ്റി അയക്കുന്നത് ആഘോഷമാക്കി കർഷകർ. ജില്ലയിലെ പ്രധാന നെല്ലറകളിൽ ഒന്നായ ഉമയനല്ലൂർ ഏലായിൽ നിന്ന് കർഷകർ വിളയിച്ച നെല്ല് സപ്ലൈകോയ്ക്ക് കയറ്റി അയയ്ക്ക ുന്നത് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ആഘോഷമാക്കി.

പുലർച്ചെ മുതൽ കർഷകർ ചാക്കുകളിൽ നിറച്ച നെല്ലുമായി പടനിലം ക്ഷേത്ര മൈതാനത്ത് എത്തിയിരുന്നു. ആയിരകണക്കിന് ചാക്ക് നെല്ലാണ് ഇവിടെ നിന്ന് കയറ്റി വിട്ടത്. ഉമയനല്ലൂർ ഏലായിൽ കൃഷിയിറക്കിയ നൂറിലധികം കർഷകർക്ക് ഇക്കുറി നൂറുമേനി വിളവാണ് ലഭിച്ചത്. പാടശേഖര സമിതിയുടെ മേൽനോട്ടത്തിലായിരുന്നു കൃഷി നടത്തിയത്.

വെള്ളിയാഴ്ച പടനിലം ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന നെല്ല് കയറ്റി അയയ്‌ക്കൽ മയ്യനാട് പഞ്ചായത്ത് പ്രസിഡന്‍റ് മുഹമ്മദ് റാഫി ഉദ്‌ഘാടനം ചെയ്തു. ഉമയനല്ലൂർ പാടശേഖര സമിതി പ്രസിഡന്‍റ് ആർ.എസ്. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പാടശേഖര സമിതി സെക്രട്ടറി രവീന്ദ്രൻ പിള്ള, എസ്. സജീവൻ, തുളസീധരൻ പിള്ള, രാജീവൻ, സപ്ലൈകോ ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.

National

പുതുവത്സരം ആഘോഷിച്ച് ദീപാലയ

ന്യൂഡൽഹി: പുതുവർഷത്തോടനുബന്ധിച്ചു ഹെഡ് ഓഫീസ് പ്രോജക്ട് ഇൻചാർജുമാരോടൊപ്പം സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ച് ദീപാലയ.

ദീപിക നാഷണൽ അഫയേഴ്സ് എഡിറ്ററും ന്യൂഡൽഹി ബ്യൂറോ ചീഫുമായ ജോർജ് ഏബ്രഹാം കള്ളിവയലിൽ പരിപാടിയിൽ മുഖ്യാതിഥിയായി. സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ ഡോ. കെ.സി. ജോർജ്പ്രസംഗിച്ചു.

നവീനതയും ലക്ഷ്യബോധവും ഏകീകരിച്ച് ശക്തമായ ആസൂത്രണത്തിന് വഴിയൊരുക്കുന്ന ദീപാലയയുടെ വാർഷിക പ്ലാനർ 2026 പുറത്തിറക്കി.

National

അത്താഴവിരുന്നുമായി സിദ്ധരാമയ്യ പക്ഷക്കാരൻ ജാർക്കിഹോളിയും

ബെളഗാവി: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം നിലനിൽക്കുന്ന കർണാടകയിൽ മുതിർന്ന മന്ത്രി സതീഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ 30 കോൺഗ്രസ് ജനപ്രതിനിധികൾ അത്താഴവിരുന്നിനായി ഒന്നിച്ചു കൂടി.

നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കവേയുണ്ടായ ഒത്തുചേരലിൽ രാഷ്‌ട്രീയനീക്കങ്ങൾ ചർച്ചയായെന്നും ഇല്ലെന്നും വാദമുണ്ട്. സിദ്ധരാമയ്യ പക്ഷക്കാരനായ ജാർക്കിഹോളിയുടെ അത്താഴവിരുന്നിൽ സിദ്ധരാമയ്യയുടെ മകനും എംഎൽസിയുമായ യതീന്ദ്ര സിദ്ധരാമയ്യ, കെ.എൻ. രാജണ്ണ എംഎൽഎ തുടങ്ങിയവരുമുണ്ടായിരുന്നു.

ഒരാഴ്ച മുൻപ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോടൊപ്പം മന്ത്രിമാർ ഉൾപ്പെടെ 30 കോൺഗ്രസ് നേതാക്കൾ ഇത്തരത്തിൽ ഒത്തുകൂടിയിരുന്നു. സിദ്ധരാമയ്യ പുറത്തേക്കു നീങ്ങുന്ന മുഖ്യമന്ത്രിയാണെന്ന, ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ പരാമർശം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, പുറത്തേക്കു നീങ്ങുന്ന ബിജെപി പ്രസിഡന്‍റാണ് വിജയേന്ദ്രയെന്ന് രാജണ്ണ തിരിച്ചടിച്ചു.

ഇതിനിടെ, സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഒഴിയുകയാണെങ്കിൽ ദളിത് വിഭാഗക്കാരനായ ആഭ്യന്തര മന്ത്രി ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്നു വിവിധ മഠാധിപതികൾ ആവശ്യപ്പെട്ടു.

ലിംഗായത്ത്, വൊക്കലിഗ, പിന്നാക്ക, ദളിത് വിഭാഗ മഠാധിപതികൾ തുമകുരുവിൽ വിളിച്ചുചേർത്ത യോഗത്തിലാണ് പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമുയർന്നത്. ഇതേ ആവശ്യം മുൻ മന്ത്രി കെ.എൻ. രാജണ്ണയും ഉയർത്തിയിരുന്നു. മുൻ ഉപമുഖ്യമന്ത്രിയാണ് പരമേശ്വര.

Latest News

Corehub Up