Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebrate

യുഡിഎഫിന്‍റെ വന്പൻ ജയം; എആർ ക്യാമ്പിൽ കേക്ക് മുറിച്ച് ആഘോഷം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പൻ വിജയം നേടിയതിനു പിന്നാലെ തിരുവനന്തപുരം എ ആർ ക്യാമ്പിൽ കേക്ക് മുറിച്ച് ആഘോഷം. പോലീസുകാർ രാഷ്ട്രീയ പ്രവർത്തനത്തിലോ രാഷ്ട്രീയ ആഘോഷത്തിലോ പങ്കെടുക്കരുതെന്ന് ചട്ടമുള്ളപ്പോഴാണ് ആഘോഘം നടത്തിയത്.

നൂറുപേരുടെ 102 ആശംസകള്‍ എന്നെഴുതിയ കേക്കു മുറിച്ചാണ് ആഷോഷിച്ചത്. കോണ്‍ഗ്രസ് പതാകയുള്ള കേക്കാണ് മുറിച്ചത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയർന്നത്.

 

 

 

National

പുതുവത്സരം ആഘോഷിച്ച് ദീപാലയ

ന്യൂഡൽഹി: പുതുവർഷത്തോടനുബന്ധിച്ചു ഹെഡ് ഓഫീസ് പ്രോജക്ട് ഇൻചാർജുമാരോടൊപ്പം സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ച് ദീപാലയ.

ദീപിക നാഷണൽ അഫയേഴ്സ് എഡിറ്ററും ന്യൂഡൽഹി ബ്യൂറോ ചീഫുമായ ജോർജ് ഏബ്രഹാം കള്ളിവയലിൽ പരിപാടിയിൽ മുഖ്യാതിഥിയായി. സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ ഡോ. കെ.സി. ജോർജ്പ്രസംഗിച്ചു.

നവീനതയും ലക്ഷ്യബോധവും ഏകീകരിച്ച് ശക്തമായ ആസൂത്രണത്തിന് വഴിയൊരുക്കുന്ന ദീപാലയയുടെ വാർഷിക പ്ലാനർ 2026 പുറത്തിറക്കി.

National

അത്താഴവിരുന്നുമായി സിദ്ധരാമയ്യ പക്ഷക്കാരൻ ജാർക്കിഹോളിയും

ബെളഗാവി: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം നിലനിൽക്കുന്ന കർണാടകയിൽ മുതിർന്ന മന്ത്രി സതീഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ 30 കോൺഗ്രസ് ജനപ്രതിനിധികൾ അത്താഴവിരുന്നിനായി ഒന്നിച്ചു കൂടി.

നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കവേയുണ്ടായ ഒത്തുചേരലിൽ രാഷ്‌ട്രീയനീക്കങ്ങൾ ചർച്ചയായെന്നും ഇല്ലെന്നും വാദമുണ്ട്. സിദ്ധരാമയ്യ പക്ഷക്കാരനായ ജാർക്കിഹോളിയുടെ അത്താഴവിരുന്നിൽ സിദ്ധരാമയ്യയുടെ മകനും എംഎൽസിയുമായ യതീന്ദ്ര സിദ്ധരാമയ്യ, കെ.എൻ. രാജണ്ണ എംഎൽഎ തുടങ്ങിയവരുമുണ്ടായിരുന്നു.

ഒരാഴ്ച മുൻപ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോടൊപ്പം മന്ത്രിമാർ ഉൾപ്പെടെ 30 കോൺഗ്രസ് നേതാക്കൾ ഇത്തരത്തിൽ ഒത്തുകൂടിയിരുന്നു. സിദ്ധരാമയ്യ പുറത്തേക്കു നീങ്ങുന്ന മുഖ്യമന്ത്രിയാണെന്ന, ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ പരാമർശം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, പുറത്തേക്കു നീങ്ങുന്ന ബിജെപി പ്രസിഡന്‍റാണ് വിജയേന്ദ്രയെന്ന് രാജണ്ണ തിരിച്ചടിച്ചു.

ഇതിനിടെ, സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഒഴിയുകയാണെങ്കിൽ ദളിത് വിഭാഗക്കാരനായ ആഭ്യന്തര മന്ത്രി ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്നു വിവിധ മഠാധിപതികൾ ആവശ്യപ്പെട്ടു.

ലിംഗായത്ത്, വൊക്കലിഗ, പിന്നാക്ക, ദളിത് വിഭാഗ മഠാധിപതികൾ തുമകുരുവിൽ വിളിച്ചുചേർത്ത യോഗത്തിലാണ് പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമുയർന്നത്. ഇതേ ആവശ്യം മുൻ മന്ത്രി കെ.എൻ. രാജണ്ണയും ഉയർത്തിയിരുന്നു. മുൻ ഉപമുഖ്യമന്ത്രിയാണ് പരമേശ്വര.

Latest News

Corehub Up