Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paper

മയക്കുമരുന്ന് കലർന്ന പേപ്പറുകളുമായി പ്രവാസി അറസ്റ്റിൽ

കുവൈത്ത്: മയക്കുമരുന്ന് കലർന്ന പേപ്പറുകളുമായി കുവൈത്തിൽ പ്രവാസി അറസ്റ്റിൽ. ഏഷ്യക്കാരനാണ് പിടിയിലായത്. എ4 പേപ്പറുകളിൽ മയക്കുമരുന്ന് കലർത്തി കടത്താൻ ശ്രമിക്കവെയാണ് കുവൈത്ത് നാർക്കോട്ടിക് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്.

10 എ4 ഷീറ്റുകളാണ് പ്രതിയിൽനിന്ന് കണ്ടെടുത്തത്. കെമിക്കൽ മയക്കുമരുന്നിൽ പേപ്പർ മുക്കിയുണക്കി കടത്തുകയായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്ന് കലർന്ന പേപ്പറുകൾ കൂടാതെ ശാബുവെന്ന പേരിലുള്ള അഞ്ച് ഗ്രാം മയക്കുമരുന്ന് വേറെയും പിടികൂടി.

സ്റ്റാമ്പ് രൂപത്തിലുള്ള മയക്കുമരുന്നുകൾ നേരത്തെ തന്നെ പ്രചാരത്തിലുള്ളവയാണ്. അത് എ4 രൂപത്തിലേക്ക് വരുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് തെളിയിക്കുന്നതെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹരിക്കടത്ത് തടയാൻ കുവൈത്ത് പരിശോധന ശക്തമാക്കിയതോടെയാണ് ലഹരി സംഘങ്ങൾ അതിനൂതനമായ വഴികൾ പരീക്ഷിക്കുന്നത്.

District News

കോടികൾ കടലാസിൽ ഒതുങ്ങി, ബൈപാസിനായി കാത്തിരിപ്പു തുടരുന്നു

കറുകച്ചാല്‍: കറുകച്ചാല്‍- നെത്തല്ലൂര്‍ കുരിശുകവല മിനി ബൈപാസ് നിര്‍മിക്കാന്‍ മൂന്നുകോടി രൂപ അനുവദിച്ചിട്ട് വര്‍ഷം നാലു കഴിഞ്ഞെങ്കിലും ബൈപാസ് ഇപ്പോഴും പേപ്പറില്‍ മാത്രം. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കണ്ടെത്തിയ ബൈപാസിന്‍റെ നിര്‍മാണം കടലാസിലൊതുങ്ങിയ നിലയിലാണ്. കറുകച്ചാല്‍ ഗുരുമന്ദിരത്തിന് സമീപത്താരംഭിച്ച് ബംഗ്ലാംകുന്ന് വഴിയുള്ള പിഡബ്ല്യുഡി റോഡാണ് ബൈപാസാക്കി നവീകരിക്കുന്നത്.

നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെയും ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ മുതല്‍ നെത്തല്ലൂര്‍ വരെയുമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയും.

കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നെത്തല്ലൂരിലെത്താതെ എളുപ്പത്തില്‍ കുരിശുകവലയിലെത്താനും ഈ ഭാഗത്തെ വാഹനത്തിരക്ക് ഒഴിവാക്കാനും കഴിയും. രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ് കറുകച്ചാല്‍ ടൗണ്‍ നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനുള്ള ഏക പരിഹാരമാണ്. നാലു വര്‍ഷം വെറുതെ പോയെന്നും ഇനിയും വൈകാതെ എത്രയും വേഗം ബൈപാസ് നിര്‍മാണം ആരംഭിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

അതേസമയം, ബൈപാസ് നിര്‍മാണത്തിന് മുന്നോടിയായി ജല്‍ ജീവന്‍ മിഷന്‍റെ ഭാഗമായുള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ വൈകിയതാണ് നിര്‍മാണം നീണ്ടുപോകാന്‍ കാരണമായതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നു.

Latest News

Corehub Up