Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaccine

രാജ്യത്ത് ആദ്യ ഡെങ്കിപ്പനി പ്രതിരോധ വാക്സിന് അംഗീകാരം

ന്യൂഡൽഹി: രാജ്യത്ത് ഡെങ്കിപ്പനിക്കെതിരേയുള്ള ആദ്യ വാക്സിന് അംഗീകാരം നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ജാപ്പനീസ് മരുന്നുനിർമാതാക്കളായ താക്കെദ ബയോ ഫാർമസ്യൂട്ടിക്കൽസിന്‍റെ ‘ക്യുദെംഗ’ എന്ന വാക്സിനാണ് അനുമതി ലഭിച്ചത്.

നാലു വയസ് മുതൽ 60 വയസ് വരെയുള്ളവർക്ക് ഈ വാക്സിൻ സ്വീകരിക്കാം. നേരത്തേ ഡെങ്കിപ്പനി വന്നിട്ടുള്ളവർക്കും വരാത്തവർക്കും മുൻകൂർ രക്തപരിശോധനകളൊന്നും കൂടാതെതന്നെ വാക്സിൻ നൽകാമെന്നത് ഇതിന്‍റെ പ്രത്യേകതയാണ്.

മൂന്നു മാസത്തെ ഇടവേളയിൽ രണ്ടു ഡോസുകളായാണ് വാക്സിൻ നൽകുന്നത്. ഡെങ്കിക്കു കാരണമാകുന്ന നാലുതരം വൈറസ് വകഭേദങ്ങൾക്കെതിരേയും ഇതു പ്രതിരോധം നൽകും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഈ വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഡെങ്കിമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 84 ശതമാനത്തോളം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഡെങ്കി ബാധിതരിൽ മൂന്നിലൊന്നും ഇന്ത്യയിൽ

ലോകവ്യാപകമായി 125ലധികം രാജ്യങ്ങളിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന കൊതുകുജന്യ രോഗമാണ് ഡെങ്കിപ്പനി. ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൊത്തം ഡെങ്കി കേസുകളിൽ മൂന്നിലൊന്നും ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ വർഷം രാജ്യത്ത് ഔദ്യോഗികമായി 1,13,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും യഥാർഥ കണക്കുകൾ ഇതിലും വളരെ ഉയർന്നതാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ബ്രസീൽ, അർജന്‍റീന തുടങ്ങി 43ലധികം രാജ്യങ്ങളിൽ നിലവിൽ ഉപയോഗത്തിലുള്ള ‘ക്യുദെംഗ’ വാക്സിൻ ഇന്ത്യയിലെ ഡെങ്കി പ്രതിരോധപ്രവർത്തനങ്ങളിൽ നിർണായക വഴിത്തിരിവാകും.

National

യുവാക്കളിലെ ഹൃദയാഘാതവും അകാലമരണവും: കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: യുവാക്കളിലെ ഹൃദയാഘാതവും അകാലമരണവും കോവിഡ് വാക്സിനുകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി (എയിംസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ജീവിതശൈലിയും മുൻകാല രോഗാവസ്ഥകളുമാണ് മരണങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് ദേശീയ പഠനം കണ്ടെത്തിയിട്ടുണ്ട്. ഹൃദയസംബന്ധമായ കാരണങ്ങളാൽ പെട്ടെന്നുള്ള മരണങ്ങൾക്ക് ജീവിതശൈലി, ജനിതകം, മുൻപുണ്ടായിരുന്ന കാരണങ്ങൾ, കോവിഡാനന്തര സങ്കീർണതകൾ എന്നിങ്ങനെ പല കാരണങ്ങളും ഉണ്ടാകാമെന്നും പഠനത്തിൽ പറയുന്നു.

കർണാടകയിലെ ഹാസൻ ജില്ലയിൽ 40 ദിവസത്തിനിടെ 23 പേരാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതെന്നും കോവിഡ് വാക്സിൻ തിടുക്കത്തിൽ അംഗീകരിച്ചതും വിതരണം ചെയ്തതും ഈ മരണങ്ങൾക്ക് കാരണമായെന്ന് കരുതുന്നതായും മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചിരുന്നു.

കോവിഡ് -19 വാക്സിനുകളുടെ പാർശ്വഫലങ്ങൾ പഠിക്കുന്നതിനായി ഒരു പാനൽ രൂപീകരിക്കുന്നതായും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.

18 നും 45 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിൽ, പെട്ടെന്ന് ഉണ്ടാകുന്ന മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസിലാക്കാൻ ഐസിഎംആറും നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളും (എൻസിഡിസി) ഒരുമിച്ച് പ്രവർത്തിച്ചുവരികയാണ്.

ഇന്ത്യയിലെ കോവിഡ് വാക്സിനുകൾ സുരക്ഷിതമാണെന്നും ഗുരുതര പാർശ്വഫലങ്ങൾക്കുള്ള സാധ്യത വളരെ വിരളമാണെന്നും ഐസിഎംആറും എൻസിഡിസിയും പഠനങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Latest News

Corehub Up