Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Warns

മെഡിക്കൽ കോഴ്സുകളിൽ ജാഗ്രത വേണമെന്ന് ആരോഗ്യസർവകലാശാല

തൃശൂർ: കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി മെഡിക്കൽ, അനുബന്ധ ആരോഗ്യശാസ്ത്ര കോഴ്സുകളിലേക്കു പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും കോളജിന്‍റെയും കോഴ്സിന്‍റെയും നിയമസാധുതയും അംഗീകാരവും കൃത്യമായി പരിശോധിച്ചശേഷമേ പ്രവേശനം നേടാവൂവെന്ന് കേരള ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു. നിരവധി പരാതിയുമായി വിദ്യാർഥികളും രക്ഷിതാക്കളും സർവകലാശാലയെ സമീപിക്കുന്ന സാഹചര്യത്തിലാണു മുന്നറിയിപ്പ്.

കേരളത്തിൽ മെഡിക്കൽ, ഡെന്‍റൽ, നഴ്സിംഗ്, ഫാർമസി, അനുബന്ധ ആരോഗ്യശാസ്ത്ര ബിരുദകോഴ്സുകൾ നടത്താൻ കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ അംഗീകാരവും അഫിലിയേഷനും നിർബന്ധമാണ്. എന്നാൽ ആവശ്യമായ അംഗീകാരമില്ലാതെ നിരവധി സ്ഥാപനങ്ങൾ നഴ്സിംഗ്, ആരോഗ്യശാസ്ത്ര ബിരുദ-ഡിപ്ലോമ കോഴ്സുകൾ നടത്തുന്നുണ്ട്. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയെ കൂടാതെ കോയന്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠം ഡീംഡ് ടു ബി സർവകലാശാലയ്ക്കു മാത്രമാണ് അവരുടെ കേരളത്തിലെ സ്ഥാപനങ്ങളിൽ ആരോഗ്യശാസ്ത്ര പ്രോഗ്രാമുകൾ നടത്താൻ അനുമതിയുള്ളത്.

ബിഎസ്‌സി നഴ്സിംഗ്, ജിഎൻഎം, ഒപ്റ്റോമെട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, റേഡിയോളജി, ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി, കാർഡിയാക് കെയർ ടെക്നോളജി തുടങ്ങി നിരവധി അനുബന്ധ ആരോഗ്യശാസ്ത്ര കോഴ്സുകളിലേക്കു ചില സ്ഥാപനങ്ങൾ നിയമപരമായ അംഗീകാരങ്ങൾ, അഫിലിയേഷൻ, കോഴ്സിന്‍റെ നിയമസാധുത എന്നിവ വെളിപ്പെടുത്താതെ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സ്ഥാപനങ്ങളുടെ അവകാശവാദം വിശ്വസിക്കാതെ, ബന്ധപ്പെട്ട സർവകലാശാലയുടെയും സ്റ്റാറ്റ്യൂട്ടറി കൗണ്‍സിലുകളുടെയും അംഗീകാരം ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. അനുബന്ധ ആരോഗ്യശാസ്ത്ര ബിരുദകോഴ്സുകൾ കേരള ആരോഗ്യ സർവകലാശാലയുടെയോ അമൃത വിശ്വവിദ്യാപീഠത്തിന്‍റെയോ അംഗീകാരമുള്ളതാണെന്നും പഠനം പൂർത്തിയാക്കിയശേഷം ബന്ധപ്പെട്ട അലൈഡ് ഹെൽത്ത് പ്രഫഷണൽ കൗണ്‍സിലിൽ രജിസ്ട്രേഷൻ ലഭിക്കുന്നതിന് അർഹതയുണ്ടെന്നും ഉറപ്പാക്കണം. പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ സർക്കാർ അംഗീകൃതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

International

ഇറാന് മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: ഇറാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും അയൽരാജ്യങ്ങൾക്കെതിരേ ആക്രമണം തുടരുകയാണെന്നും സൗദി അറേബ്യ.

വിമാനത്താവളങ്ങൾക്കും എണ്ണ നിലയങ്ങൾക്കും നേരേയുള്ള ആക്രമണങ്ങൾ അന്താരാഷ്‌ട്ര സുരക്ഷയ്ക്കു ഭീഷണിയാണെന്നും അന്താരാഷ്‌ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

സൗദി അറേബ്യക്കും ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾക്കും മറ്റ് അറബ്-ഇസ്‌ലാമിക് സൗഹൃദ രാജ്യങ്ങൾക്കും നേരേ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.

Kerala

തോൽക്കുന്നവരെ മറ്റു പദവികളിലേയ്ക്ക് പരിഗണിക്കില്ല; മുന്നറിയിപ്പുമായി കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോൽക്കുന്നവരെ മറ്റു പദവികളിലേക്ക് പരിഗണിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അർഹതയുണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തവരെ പരിഗണിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.

ആരു സ്ഥാനാർഥി ആയാലും പാർട്ടി ജയിപ്പിക്കാൻ ഇറങ്ങണം. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നവർക്ക് സീറ്റുണ്ടാകില്ലെന്നും പാർട്ടി നടപടിയുണ്ടാകുമെന്നും പ്രചാരണ സമിതി യോഗത്തിൽ വേണുഗോപാൽ മുന്നറിയിപ്പ് നൽകി.

സച്ചിൻ പൈലറ്റ് അടക്കമുള്ള നിരീക്ഷകർ പങ്കെടുത്ത യോഗത്തിലാണ് സ്ഥാനാർഥി മോഹികൾക്ക് കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകിയത്. സീറ്റിന് വലിയ അവകാശവാദങ്ങൾ വേണ്ട. അർഹതയുണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തവരെ പരിഗണിക്കുമെന്നും വേണുഗോപാൽ യോഗത്തിൽ വ്യക്തമാക്കി.

Latest News

Corehub Up