• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർധന
Share
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർധന. നവംബറിൽ 9,82,741 യാത്രക്കാർ കുവൈറ്റിലേക്കും തിരിച്ചും കുവൈറ്റ് അന്താരാഷ്ട്ര വിമാത്താവളം വഴി യാത്ര ചെയ്തതായി കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിൽ 12 ശതമാനവും വിമാനങ്ങളുടെ എണ്ണത്തിൽ 10 ശതമാനവും എയർ കാർഗോ ട്രാഫിക്കിൽ 15 ശതമാനമാണ് വർധനയുണ്ടായതെന്ന് ഡിപ്പാർട്ട്‌മെന്‍റ് ആക്ടിംഗ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു.

നവംബറിൽ 4,13,860 യാത്രക്കാർ കുവൈറ്റിൽ എത്തിയപ്പോൾ 5,68,881 പുറത്തേക്ക് യാത്ര ചെയ്തതായി കണക്കുകൾ പറയുന്നു. ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണം 186,018 ആയി ഉയർന്നു. ഇത് കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 15 ശതമാനം വർധനവാണ്.

നവംബറിലെ മൊത്തം ചരക്ക് നീക്കം ഏകദേശം 19.4 ദശലക്ഷം കിലോ ആണ്. ഇതിൽ 15.6 ദശലക്ഷം കിലോ ഇറക്കുമതിയും 3.8 ദശലക്ഷം കിലോ കയറ്റുമതിയുമാണ്. ദുബായി, കെയ്‌റോ, ജിദ്ദ, ഇസ്താംബുൾ, സബീഹ, ദോഹ എന്നിവിടങ്ങളാണ് കുവൈറ്റിലെ ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങൾ.

സാങ്കേതിക തകരാർ: ഗൾഫിലേക്കുള്ള വിമാനങ്ങൾ വൈകി.
നെടുമ്പാശേരി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ഗൾഫിലേക്കുള്ള രണ്ട് എയർ ഇന്ത്യ
യുഎഇയില്‍ നേരിയ ഭൂചലനം.
അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.
വി.എൻ. വാസവൻ ജോർജിയയിലേക്ക്.
കോട്ടയം: മന്ത്രി വി.എൻ. വാസവൻ ശനിയാഴ്ച ജോർജിയയിലേക്ക് യാത്ര തിരിക്കും.
തായ്‌­ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അ­പകടം; മ­ല­യാ­ളി അ­ധ്യാപി­ക മ­രി­ച്ചു.
കോട്ട­യം: പാരാഗ്ലൈഡിങ്ങിനി­ടെ­യുണ്ടായ അ­പ­ക­ട­ത്തില്‍ പരിക്കേറ്റ മ­ല­യാ­ളി അ­ധ്യാപി­ക മ­രി­ച്ചു.
ഗ്രാന്‍റ് ഹൈപ്പർ മാർക്കറ്റ് ജലീബ് ബ്രാഞ്ച് റീലോഞ്ച് ചെയ്തു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ ജലീബ് ഔട്ട്‌ലെറ്റിൽ ഇനി കൂടുതൽ സ