• Logo

Allied Publications

Americas
മേരിക്കുട്ടി മൈക്കിളിന്‍റെ "ഇൻസ്പിരേഷണൽ തോട്സ്' എന്ന ആൽബത്തിന്‍റെ പ്രകാശനം നടന്നു
Share
ഇ‌‌ടുക്കി: മേരിക്കുട്ടി മൈക്കിളിന്‍റെ "ഇൻസ്പിരേഷണൽ തോട്സ്'എന്ന ആൽബത്തിന്‍റെ പ്രകാശനം തൊടുപുഴയിലെ റിവർ ടെറേസ് റിസോർട്ടിൽ വച്ച് മോൻസ് ജോസഫ് എംഎൽഎ പ്രകാശനം ചെയ്യുകയുണ്ടായി.

റവ. ഫാ. ജോസഫ് മാപ്പിളമാട്ടേൽ സിഎംഐ പ്രാർഥന ചൊല്ലി മേരിക്കുട്ടി മൈക്കിളിന്‍റെ പ്രാർഥനാ ഗാനത്തോട് കൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്.

ഫോക്കാനയുടെ മുൻ പ്രസിഡന്‍റ് പോൾ കറുകപ്പള്ളിൽ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകം പ്രസിഡന്‍റ് ലീല മാരാട്ട്, റിവർ ടെറേസ് റിസോർട്ടിന്‍റെ മാനേജിംഗ് പാർട്നേഴ്‌സും ഉടമസ്ഥരുമായ സിറിൾ, ഷാന്‍റി മഞ്ചേരിൽ എന്നിവർ ഭദ്രദീപം കൊളുത്തിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്.

സാഹിത്യകാരി, ഗായിക, കലാകാരി, നർത്തകി, സംഘാടക എന്ന നിലയിൽ അറിയപ്പെടുന്ന മേരികുട്ടി മൈക്കിൾ ന്യൂയോർക്കിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ വ്യക്തിത്വമാണ്.

അനുഗ്രഹീത കലാകാരിയായ മേരികുട്ടി മൈക്കിൾ എന്നും മറ്റുള്ളവർക്ക് നന്മ ചെയ്യുവാനായിട്ട് മാത്രം ജീവിതം ഉഴിഞ്ഞുവച്ചിട്ടുള്ള ഒരു വ്യക്തിത്വത്തിന്‍റെ ഉടമയാണെന്ന് ആൽബത്തിന്‍റെ പ്രകാശനം നടത്തിക്കൊണ്ടു മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു.

മേരികുട്ടി മൈക്കിളിന്‍റെ പ്രവർത്തങ്ങളെയും അവർ സമൂഹത്തിന് നൽകുന്ന സൽപ്രവർത്തികളെയും പ്രകീർത്തിച്ച് റവ. ഫാ. ജോസഫ് മാപ്പിളമാട്ടേൽ സിഎംഐ സംസാരിച്ചു. പോൾ കറുകപ്പള്ളിൽ, ലീല മാരാട്ട്, സിറിൽ, ഷാന്‍റി മഞ്ചേരിൽ, സജിനി രാജീവ് എന്നിവരും ആശംസകൾ അറിയിച്ച് സംസാരിച്ചു.

സാജൻ, മിനി, സജി ഹെഡ്‌ജ്‌, ഫൊക്കാന നോതാവ് ജോൺ ഐസക് തുടങ്ങിയ പ്രമുഖ വ്യക്തികളുടെയും സുഹൃത്തുക്കളുടെയും കുടുംബാംങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് പ്രണവം മ്യൂസിക് ട്രൂപ്പിന്‍റെ ഗാനമേളയോടും കലാപരിപാടികളോടും വിഭവ സമൃദ്ധമായ അത്താഴത്തോടും കൂടി സമാപിച്ചു.

ഡാളസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥികൾക്ക് പരിക്ക്.
ഡാളസ്: ഡ്രൈവ്ബൈ വെടിവയ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാളസ് പോലീസ് പറ
ആർഎഫ്കെ ജൂണിയറിന്‍റെ വരവ് ബൈഡന് പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ.
വാഷിംഗ്‌ടൺ: റോബർട്ട് കെന്നഡി ജൂണിയർ പ്രസിഡന്‍റ് സ്ഥാനാർഥി‌യായി രംഗത്തുണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യുക ഡെമോക്രാറ്
95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്‍റെ ഒപ്പിനായി കാത്തിരിക്കുന്നു.
വാഷിംഗ്‌ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്‍റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാ
ക്‌നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട്