• Logo

Allied Publications

Americas
ട്രംപിനെ നിയുക്ത സ്ഥാനാർഥിയായി പരിഗണിക്കാനുള്ള പ്രമേയം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി പിൻവലിച്ചു
Share
സൗത്ത് കരോളിന: ആവശ്യമായ പ്രതിനിധികളുടെ എണ്ണം ഔപചാരികമായി നേടുന്നതിന് മുമ്പ് ഡോണൾഡ് ട്രംപിനെ പാർട്ടിയുടെ 2024 ലെ നിയുക്ത സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നത് പരിഗണിക്കാനുള്ള പ്രമേയം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി പിൻവലിച്ചു.

ഞങ്ങളുടെ അന്തിമ നോമിനി ഡോണൾഡ് ട്രംപാണ് റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ചെയർ റോണ മക്ഡാനിയൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു

ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ സൈറ്റിൽ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പിൻവലിക്കൽ വാർത്ത വന്നത്.

പ്രസിഡന്‍റ് ട്രംപിനെ 2024 ലെ അമേരിക്കൻ പ്രസിഡന്‍റിന്‍റെ സ്ഥാനത്തേക്ക് ഞങ്ങളുടെ അനുമാനിക്കുന്ന നോമിനിയായി പ്രഖ്യാപിക്കുന്നു, ഈ നിമിഷം മുതൽ എല്ലാവരുടെയും പിന്തുണക്കാരെ സ്വാഗതം ചെയ്തുകൊണ്ട് സമ്പൂർണ പൊതു തെരഞ്ഞെടുപ്പ് മോഡിലേക്ക് നീങ്ങുന്നുവെന്നതായിരുന്നു എന്നതായിരുന്നു പ്രമേയം.

ഈ നിർദ്ദേശം പരസ്യമായി ചർച്ച ചെയ്യാൻ അധികാരമില്ലാത്ത, ഒരു വ്യക്തിയാണ് പിൻവലിക്കൽ സ്ഥിരീകരിച്ചത്.

ഡാളസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥികൾക്ക് പരിക്ക്.
ഡാളസ്: ഡ്രൈവ്ബൈ വെടിവയ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാളസ് പോലീസ് പറ
ആർഎഫ്കെ ജൂണിയറിന്‍റെ വരവ് ബൈഡന് പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ.
വാഷിംഗ്‌ടൺ: റോബർട്ട് കെന്നഡി ജൂണിയർ പ്രസിഡന്‍റ് സ്ഥാനാർഥി‌യായി രംഗത്തുണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യുക ഡെമോക്രാറ്
95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്‍റെ ഒപ്പിനായി കാത്തിരിക്കുന്നു.
വാഷിംഗ്‌ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്‍റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാ
ക്‌നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട്