• Logo

Allied Publications

Americas
അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയുടെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങുന്നു
Share
കലിഫോർണിയ: അമേരിക്കയിൽ ജീവിച്ചിരിക്കുന്നരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ എഡി സെക്കരെല്ലി 116 ജന്മദിനം ആഘോഷിക്കുന്നതിന് തയൊറുടുക്കുന്നു. ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നരിൽ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയും കലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രായമുള്ള വ്യക്തിയുമാണ് ഇവർ.

അയൽക്കാരും നാട്ടുകാരും ചേർന്ന് ജന്മദിനം വിപുലമായി ആഘോഷിക്കുന്നതിനാണ് ഒരുങ്ങുന്നത്.അടുത്ത മാസം അഞ്ചിനാണ് പിറന്നാൾ. ഇതോടെ അനുബന്ധിച്ച് അടുത്ത മാസം നാലിന് ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കാൻ സമൂഹ മാധ്യമത്തിൽ ആഷ്ലി പെർസിക്കോയെന്ന ഉപയോക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്.

1908ൽ വില്ലിറ്റിൽ ഇറ്റലിയൻ കുടിയേറ്റക്കാരായ മാതാപിതാക്കൾക്ക് ജനിച്ച സെക്കരെല്ലി ഏഴു സഹോദരങ്ങളിൽ മൂത്തവളാണ്. 1927ൽ വില്ലിറ്റ്സ് യൂണിയൻ ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. 1933ൽ എൽമർ കീനനെ വിവാഹം കഴിച്ചു. 1984ൽ ആദ്യ ഭർത്താവ് എൽമർ കീനൻ മരിച്ചപ്പോൾ, ചാൾസ് സെക്കരെല്ലിയെ അവർ വിവാഹം കഴിച്ചു. 1990ൽ ചാൾസ് സെക്കരെല്ലി മരിച്ചു.

ഡാളസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥികൾക്ക് പരിക്ക്.
ഡാളസ്: ഡ്രൈവ്ബൈ വെടിവയ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാളസ് പോലീസ് പറ
ആർഎഫ്കെ ജൂണിയറിന്‍റെ വരവ് ബൈഡന് പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ.
വാഷിംഗ്‌ടൺ: റോബർട്ട് കെന്നഡി ജൂണിയർ പ്രസിഡന്‍റ് സ്ഥാനാർഥി‌യായി രംഗത്തുണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യുക ഡെമോക്രാറ്
95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്‍റെ ഒപ്പിനായി കാത്തിരിക്കുന്നു.
വാഷിംഗ്‌ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്‍റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാ
ക്‌നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട്