• Logo

Allied Publications

Americas
ന്യൂയോർക്ക് കർഷകശ്രീ പുഷ്പശ്രീ അവാർഡ്: ഡോ. ഗീതാ മേനോന് പുഷ്പശ്രീ; ജോസഫ് കുര്യന് കർഷകശ്രീ
Share
ന്യൂയോർക്ക്: അമേരിക്കയിലെ ജീവിത സാഹചര്യത്തിലും കൃഷിയോട് താത്പര്യമുള്ള ധാരാളം മലയാളികൾ നമുക്ക് ചുറ്റുമുണ്ട്. ന്യൂയോർക്ക് സിറ്റിയിലും പരിസര പ്രദേശങ്ങളിലും ജീവിക്കുന്നവർക്ക് അധികം വലിയ സ്ഥല സൗകര്യങ്ങൾ ഇല്ലെങ്കിലും സ്വന്തം വീടിന്‍റെ പിന്നാമ്പുറങ്ങളിലും വശങ്ങളിലുമുള്ള പരിമിതമായ സ്ഥലത്ത് ഗ്രോ ബാഗിലും ചട്ടികളിലുമൊക്കെയായി കൃഷി ചെയ്യുന്നവർ വിരളമല്ല.

ന്യൂയോർക്കിലെ പ്രതികൂല കാലാവസ്ഥാ സാഹചര്യത്തിലും ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറ് മാസക്കലത്തെ വേനൽക്കാല ദിനങ്ങളെ മാത്രം ആശ്രയിച്ചാണ് കൃഷിയിൽ താത്പര്യമുള്ളവർ പച്ചക്കറി തൈകൾ നട്ട് ചെറിയ പച്ചക്കറി തോട്ടത്തെ പരിപാലിക്കുന്നത്.

അതിൽ മിക്കവാറും പേര് ആഴ്ചയിൽ നാൽപ്പതു മണിക്കൂറിൽ കുറയാതെ ജോലി ചെയ്യുന്നവരുമാണ്. ജോലി കഴിഞ്ഞു കിട്ടുന്ന ചുരുങ്ങിയ നേരങ്ങളിൽ കൃഷിയെ പരിപോഷിച്ച് സ്വന്തം ഭവനത്തിലേക്ക് ആവശ്യമുള്ള എല്ലാവിധ പച്ചക്കറികളും നാലോ അഞ്ചോ മാസം എന്ന പരിമിത സമയത്തിനുള്ളിൽ പരിമിത സ്ഥലത്തു നിന്നും ഉൽപ്പാദിപ്പിക്കുന്നു.



അത്തരം കൃഷി തത്പരരെ പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂയോർക്കിലെ ക്വീൻസ് ലോംഗ് ഐലൻഡ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന "അമേരിക്കൻ കർഷകശ്രീ ന്യൂയോർക്ക്' എന്ന കൂട്ടായ്മ 2009 മുതൽ നടപ്പിലാക്കി വരുന്ന പ്രോത്സാഹന അവാർഡാണ് "കർഷകശ്രീ അവാർഡ്’. 2022ലെ വിജയികൾക്ക് മുൻ മന്ത്രി മോൻസ് ജോസഫ്, എംഎൽഎ മാണി സി. കാപ്പൻ എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.

വീടുകളുടെ പിന്നാമ്പുറങ്ങളിൽ നടത്തുന്ന കൃഷി പരിപാലനത്തിനാണ് കർഷകശ്രീ അവാർഡ് നൽകിയിരുന്നതെങ്കിൽ വീടുകളുടെ മുൻവശം മനോഹരമാക്കുന്നതിന് പരിപാലിച്ച് വരുന്ന പൂന്തോട്ടങ്ങൾക്ക് ഒരു അവാർഡ് നൽകണമെന്ന് പ്രസ്തുത കൂട്ടായ്മക്ക് ആശയം ഉദിച്ചതിനാൽ 2021 മുതൽ ഏറ്റവും മികച്ച പൂന്തോട്ട പരിപാലനത്തിന് "പുഷ്പശ്രീ അവാർഡ്’ ഏർപ്പെടുത്തി.

തുടർച്ചയായി 15 വർഷമായി നടത്തി വരുന്ന കർഷകശ്രീയുടെയും കഴിഞ്ഞ മൂന്നു വർഷമായി നടത്തി വരുന്ന പുഷ്പശ്രീയുടെയും 2023ലെ ജേതാക്കളെയാണ് സംഘാടകർ പ്രഖ്യാപിച്ചത്.

ഡോ. ഗീതാ മേനോന് ആണ് പുഷ്പശ്രീ അവാർഡ് ലഭിച്ചത്. ജോസഫ് കുര്യന് ആണ് കർഷകശ്രീ അവാർഡ് ലഭിച്ചത്.

ഡാളസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥികൾക്ക് പരിക്ക്.
ഡാളസ്: ഡ്രൈവ്ബൈ വെടിവയ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാളസ് പോലീസ് പറ
ആർഎഫ്കെ ജൂണിയറിന്‍റെ വരവ് ബൈഡന് പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ.
വാഷിംഗ്‌ടൺ: റോബർട്ട് കെന്നഡി ജൂണിയർ പ്രസിഡന്‍റ് സ്ഥാനാർഥി‌യായി രംഗത്തുണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യുക ഡെമോക്രാറ്
95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്‍റെ ഒപ്പിനായി കാത്തിരിക്കുന്നു.
വാഷിംഗ്‌ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്‍റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാ
ക്‌നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട്