• Logo

Allied Publications

Americas
മകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച പിതാവിന് ജീവപര്യന്തം തടവ്
Share
ഒക്ലഹോമ : പിഞ്ചുകുഞ്ഞിനെ അടിച്ചു കൊന്നതിനുശേഷം മൃതദേഹം കത്തിച്ചതിന് കുറ്റസമ്മതം നടത്തിയ പിതാവിനെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

2022 ജൂലൈ 27ന് ബൗലെഗിലെ പഴയ സ്റ്റേറ്റ് ഹൈവേ 99ന്‍റെ ഒഴിഞ്ഞ സ്ഥലത്ത് ഒരു താൽക്കാലിക കുഴിയിൽ നിന്നാണ് പൊള്ളലേറ്റ കൊല്ലപ്പെട്ട കാലേബ് ജെന്നിംഗ്സിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

പിഞ്ചുകുഞ്ഞിന്‍റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കാലേബിന്‍റെ പിതാവ് ചാഡ് ജെന്നിംഗ്സ്, കാമുകിയായ കാതറിൻ പെന്നർ എന്നിവരുടെ സെമിനോളിലെ വീട്ടില്‍ അന്വേഷണം നടത്തുകയായിരുന്നു.

ജെന്നിംഗ്സ് ശുചിമുറിയിൽ വച്ച് കാലേബിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇരുവരും ചേർന്ന് കാലെബിന്‍റെ മൃതദേഹം കത്തിച്ചു നീല പുതപ്പിൽ പൊതിഞ്ഞ് ക്ലോസറ്റിൽ ഒളിപ്പിച്ചു,

ഇരുവരും ചേർന്ന് കാലെബിന്‍റെ മൃതദേഹം കത്തിച്ചു നീല പുതപ്പിൽ പൊതിഞ്ഞ് ഒരു ക്ലോസറ്റിൽ ഒളിപ്പിച്ചു, അവനെ കുഴിയിൽ സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പെന്നർ അന്വേഷകരോട് പറഞ്ഞു.

ചാഡ് ജെന്നിംഗ്സ്  ബാലപീഡനത്തിലെ കൊലപാതകത്തിന് പരോൾ ഇല്ലാതെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. ഗൂഢാലോചനയ്ക്ക് 10 വർഷവും മനുഷ്യ ശവശരീരത്തെ അപമാനിച്ചതിന് ഏഴ് വർഷവും ജെന്നിംഗ്സിന് ലഭിച്ചു.

ഡാളസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥികൾക്ക് പരിക്ക്.
ഡാളസ്: ഡ്രൈവ്ബൈ വെടിവയ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാളസ് പോലീസ് പറ
ആർഎഫ്കെ ജൂണിയറിന്‍റെ വരവ് ബൈഡന് പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ.
വാഷിംഗ്‌ടൺ: റോബർട്ട് കെന്നഡി ജൂണിയർ പ്രസിഡന്‍റ് സ്ഥാനാർഥി‌യായി രംഗത്തുണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യുക ഡെമോക്രാറ്
95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്‍റെ ഒപ്പിനായി കാത്തിരിക്കുന്നു.
വാഷിംഗ്‌ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്‍റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാ
ക്‌നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട്