• Logo

Allied Publications

Americas
റാഫയിൽ ആക്രമണം; ഇസ്രായേലിനു മുന്നറിയിപ്പ് നൽകി ബൈഡനും ജോർദാനിയൻ രാജാവും
Share
വാഷിംഗ്ടൺ ഡിസി: ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ബന്ദികളെ മോചിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ഭരണകൂടം ചർച്ചകൾ തുടരുന്നതിനിടയിൽ പ്രസിഡന്‍റ് ജോ ബൈഡൻ തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി. ഗാസ നഗരമായ റഫയിൽ ഇസ്രായേൽ ആസൂത്രിതമായി നടത്തിയ ആക്രമണത്തെ വിമർശിച്ചു.

ഗാസയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഈജിപ്തിലെയും ഖത്തറിലെയും നേതാക്കളുമായി ഇത് മുന്നോട്ട് കൊണ്ടുപോകാൻ ചർച്ച ചെയ്തതായി ബൈഡൻ പറഞ്ഞു. പോരാട്ടത്തിൽ ആറാഴ്ചത്തെ ഇടവേള ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഗാസയ്ക്കുള്ള മാനുഷിക സഹായം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ശാശ്വത സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തുവെന്ന് ബൈഡൻ പറഞ്ഞു.

ബൈഡനുശേഷം സംസാരിച്ച അബ്ദുല്ല, ഗാസയുടെയും വെസ്റ്റ് ബാങ്കിൻ്റെയും അതിർത്തിക്കപ്പുറത്തേക്ക് പലസ്തീനികളെ കുടിയിറക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി.

നമ്മൾ അറബ് പങ്കാളികളോടും അന്താരാഷ്ട്ര സമൂഹത്തോടും ചേർന്ന് ഗാസയിൽ വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിന്‍റെ അടിസ്ഥാനത്തിൽ നീതിയുക്തവും സമഗ്രവുമായ സമാധാനത്തിലേക്ക് നയിക്കുന്ന ഒരു രാഷ്ട്രീയ ചക്രവാളം സൃഷ്ടിക്കാൻ ഉടൻ പ്രവർത്തിക്കാൻ തുടങ്ങുകയും വേണമെന്ന് അബ്ദുള്ള പറഞ്ഞു.

കഴിഞ്ഞ മാസം വടക്കുകിഴക്കൻ ജോർദാനിലെ ഒരു താവളത്തിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് ശേഷം ബൈഡനും അബ്ദുള്ളയും തമ്മിലുള്ള കൂടിക്കാഴ്ച ആദ്യമായിരുന്നു. ഇറാന്‍റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണത്തിന് കാരണമെന്ന് അമേരിക്ക ആരോപിച്ചു. ഈ മാസം ഡെലവെയറിലെ ഡോവർ എയർഫോഴ്സ് ബേസിൽ കൊല്ലപ്പെട്ട സൈനികരെ കൈമാറുന്നതിൽ പ്രസിഡൻ്റും പ്രഥമ വനിത ജിൽ ബൈഡനും പങ്കെടുത്തു.

ഡാളസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥികൾക്ക് പരിക്ക്.
ഡാളസ്: ഡ്രൈവ്ബൈ വെടിവയ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാളസ് പോലീസ് പറ
ആർഎഫ്കെ ജൂണിയറിന്‍റെ വരവ് ബൈഡന് പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ.
വാഷിംഗ്‌ടൺ: റോബർട്ട് കെന്നഡി ജൂണിയർ പ്രസിഡന്‍റ് സ്ഥാനാർഥി‌യായി രംഗത്തുണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യുക ഡെമോക്രാറ്
95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്‍റെ ഒപ്പിനായി കാത്തിരിക്കുന്നു.
വാഷിംഗ്‌ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്‍റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാ
ക്‌നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട്