• Logo

Allied Publications

Americas
ചന്ദനശേരില്‍ മാത്യു ജേക്കബ് അന്തരിച്ചു
Share
ഫിലാഡല്‍ഫിയ: ദീര്‍ഘകാലമായി അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ സ്ഥിരതാമസമായിരുന്ന പിറവം മണീട് ചന്ദനശേരില്‍ കുടുംബാംഗം മാത്യു ജേക്കബ് (72) അന്തരിച്ചു. രോഗാവസ്ഥയെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി പെന്‍സില്‍വേലിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

പൊതുദര്‍ശനവും സംസ്‌ക്കാരവും വെള്ളി, ശനി ദിവസങ്ങളില്‍ ഫിലഡല്‍ഫിയയില്‍ നടക്കും. പത്തനംതിട്ട വയലത്തല കൊച്ചുവെള്ളാരത്ത് കുടുംബാംഗം ലീലാമ്മ ജേക്കബ് ആണ് ഭാര്യ.

മക്കൾ: ലിജി ജോബിന്‍(ഡാളസ്), ലിന്‍സി ലക്‌സ് ഗുരുസ്വാമി(ന്യൂജേഴ്‌സി), ജെയ്‌മോന്‍ ജേക്കബ് (ഫിലഡല്‍ഫിയ). മരുമക്കൾ: ജോബിന്‍ ജോണ്‍(ഡാളസ്), ലക്‌സ് ഗുരുസ്വാമി(ന്യൂജഴ്‌സി), സോമി ജേക്കബ്(ഫിലഡല്‍ഫിയ).

ഫിലഡല്‍ഫിയ സെന്‍റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ സജീവ അംഗമാണ്. മണീട് ചന്ദനശേരില്‍ ചാക്കോ മാത്യു മറിയാമ്മ ദമ്പതികളുടെ പുത്രനായ മാത്യു ജേക്കബ് എഞ്ചിനീയറിംഗ് ബിരുദ സമ്പാദനത്തിനു ശേഷം തിരുവനന്തപുരം കെല്‍ടോണില്‍ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായിരുന്ന അദ്ദേഹം യൂണിയന്‍ നേതാവായി. രാഷ്ട്രീയ വ്യത്യാസം കൂടാതെ, സമരരഹിത പ്രവര്‍ത്തനങ്ങളിലൂടെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതോടൊപ്പം കേരളത്തിന്‍റെ പ്രഥമ ഇലക്ട്രോണിക് സംരംഭമായിരുന്ന കെല്‍ട്രോണിന്‍റെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കായി കഠിനപ്രയത്‌നം ചെയ്ത വ്യക്തിത്വമായിരുന്നു.

അമേരിക്കയില്‍ എത്തിയശേഷം ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഉദ്യോഗസ്ഥനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. തുടർന്ന് വിശ്രമജീവിതത്തിലായിരുന്നു. മണീട് സെന്‍റ് കുറിയാക്കോസ് യാക്കോബായ കത്തീഡ്രല്‍ ആണ് മാതൃഇടവക.

ഏലിയാസ് മാത്യു(മണീട്), ബാബു മാത്യു(തിരുവനന്തപുരം), പോളിമാത്യു(മണീട്), മേരി മാത്യു(മണീട്), പരേതരായ തങ്കുമാത്യു, മോളി മാത്യു എന്നിവര്‍ സഹോദരങ്ങളാണ്.

സഭാ വ്യത്യാസം കൂടാതെ നിരവധി പ്രാര്‍ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും ഓണ്‍ലൈനായി മുടങ്ങാതെ പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഇദ്ദേഹം. വര്‍ഷങ്ങളായി ഞായറാഴ്ചയും ചൊവ്വാഴ്ചയും മുടങ്ങാതെ നടന്നുവരുന്ന "Glory to God Prayer Fellowship' എന്ന കൂട്ടായ്മയുടെ സ്ഥാപകാംഗമാണ്.

സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര അതിഭദ്രാസനത്തിലെ ഭക്തസംഘടനയായ സെന്‍റ് പോള്‍സ് പ്രെയര്‍ ഫെലോഷിപ്പിന്‍റെ സജീവ പ്രവര്‍ത്തകരും ഇടവകയിലെ മുഖ്യസംഘാടകനും ആയിരുന്നു. പരേതന്‍റെ വേര്‍പാട് അമേരിക്കയിലെ എക്യൂമെനിക്കല്‍ പ്രാര്‍ഥനാ കൂട്ടായ്മകള്‍ക്ക് നികത്താനാവാത്ത നഷ്‌ടമാണ്.

വെള്ളിയാഴ്ച വൈകുന്നേരം നാല് മുതല്‍ 8.30 വരെ ഫിലഡല്‍ഫിയ സെന്‍റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വച്ച് പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും നടക്കും. അമേരിക്കയൂറോപ്പ് ക്‌നാനായ അതിഭദ്രാസനാധിപന്‍ ആര്‍ച്ച്ബിഷപ് ഡോ. ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത തിരുമനസുകൊണ്ട് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

ശനിയാഴ്ച രാവിലെ എട്ട് മുതല്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കും. തുടര്‍ന്ന് പൈന്‍ ഗ്രോവ് സെമിത്തേരിയിലെ സെന്‍റ് പീറ്റേഴ്‌സ് ഇടവകയ്ക്കായുള്ള പ്രത്യേക സ്ഥലത്ത് സംസ്‌കാരം നടക്കും.

95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്‍റെ ഒപ്പിനായി കാത്തിരിക്കുന്നു.
വാഷിംഗ്‌ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്‍റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാ
ക്‌നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട്
സൗത്ത് കരോലിനയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾ മരിച്ചു.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലുണ്ടായ കാര്‍ അപകടത്തില്‍ ഇന്ത്യക്കാരായ മൂന്നു യുവതികള്‍ക്ക് ദാരുണാന്ത്യം.
യുഎസിൽ വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം.
കലിഫോർണിയ: യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു.