• Logo

Allied Publications

Americas
ടെക്സസിലെ ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പാക്കി
Share
ഹണ്ട്‌സ്‌വില്ല: ടെക്‌സസ് പൗരൻ ഇവാൻ കാന്‍റുവിന്‍റെ വധശിക്ഷ ബുധനാഴ്ച രാത്രി നടപ്പാക്കി. ഇവാൻ നിരപരാധിയാണെന്ന് വിശ്വസിച്ച നിരവധി ആളുകളുടെ പ്രതിഷേധം വകവയ്ക്കാതെയാണ് ഹണ്ട്‌സ്‌വില്ലിൽ വധശിക്ഷ നടപ്പാക്കിയത്.

ടെക്സസിലെ ഹണ്ട്‌സ്‌വില്ലെയിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ പ്രാദേശിക സമയം വൈകുന്നേരം 6.47ന് ഇവാൻ കാന്‍റുവിന്‍റെ സിരകളിൽ മാരകമായ വിഷ മിശ്രിതം കുത്തിവയ്ച്ചു നിമിഷങ്ങൾക്കകം മരണം സ്ഥിരീകരിച്ചു.

2001ൽ തന്‍റെ ബന്ധുവായ ജെയിംസ് മോസ്‌ക്വേഡയുടെയും മോസ്‌ക്വേഡയുടെ പ്രതിശ്രുതവധു ആമി കിച്ചന്‍റെയും ഇരട്ട കൊലപാതകത്തിലാണ് കാന്‍റോ ശിക്ഷിക്കപ്പെട്ടത്.

രണ്ട് കീഴ്‌ക്കോടതികൾ ചൊവ്വാഴ്ച അപ്പീലുകൾ നിരസിച്ചതിനെത്തുടർന്ന് വധശിക്ഷ സ്റ്റേ ചെയ്യാനുള്ള ശ്രമങ്ങൾ അവസാനിച്ചെങ്കിലും കാന്‍റുവിന്‍റെ നിരപരാധിത്വം തെളിയിക്കാൻ അഭിഭാഷകൻ ജെന ബണ്ണിന് കേസ് യുഎസ് സുപ്രീം കോടതിയിൽ എത്തിക്കുന്നതിന് അവസരം കിട്ടിയില്ല.

ടെക്‌സസിൽ ഈ വർഷത്തെ ആദ്യത്തെ വധശിക്ഷയായിരുന്നു ഇത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റൊരു തടവുകാരന്‍റെ ശിക്ഷ രണ്ടാഴ്ചയ്ക്കുള്ളിൽ നടപ്പാക്കും.

ഡാളസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥികൾക്ക് പരിക്ക്.
ഡാളസ്: ഡ്രൈവ്ബൈ വെടിവയ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാളസ് പോലീസ് പറ
ആർഎഫ്കെ ജൂണിയറിന്‍റെ വരവ് ബൈഡന് പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ.
വാഷിംഗ്‌ടൺ: റോബർട്ട് കെന്നഡി ജൂണിയർ പ്രസിഡന്‍റ് സ്ഥാനാർഥി‌യായി രംഗത്തുണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യുക ഡെമോക്രാറ്
95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്‍റെ ഒപ്പിനായി കാത്തിരിക്കുന്നു.
വാഷിംഗ്‌ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്‍റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാ
ക്‌നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട്