Letters
പോലീസ്: അലകും പിടിയും മാറുന്നു
Saturday, July 22, 2017 1:05 PM IST
അടുത്തകാലം വരെയും പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം പോലീസ് ഒരു പേടിസ്വപ്നമായിരുന്നു. സാധാരണക്കാർക്കു പ്രാപ്യമായ ഒരു സേനയായി പോലീസിനെ മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന തികച്ചും സാർഥകമായി ഭവിച്ചിരിക്കുന്നു. മനസുവച്ചാൽ ഏതു കൊലകൊന്പനേയും പിടികൂടാനുള്ള വൈഭവം കേരള പോലീസിനുണ്ടെന്നു സമീപകാലത്തെ ചില സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

പെരുമാറ്റത്തിൽ വിനയവും നിയമം നടപ്പാക്കുന്നതിൽ കാർക്കശ്യവുമാണു പോലീസിനു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഒരുകാലത്ത് പോലീസുകാരുടെ പ്രധാന യോഗ്യത പൊക്കവും വണ്ണവും ആയിരുന്നു. വിദ്യാഭ്യാസത്തിനു രണ്ടാംസ്ഥാനമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണു പോലീസിന്‍റെ മർദനം സഹിക്കാം തെറിയാണു സഹിക്കാൻ കഴിയാത്തതെന്നു പറഞ്ഞുകേട്ടിരുന്നത്. അപ്പൂപ്പനാകാൻ പ്രായമുള്ളവരെപ്പോലും എടാ എന്നു വിളിക്കാൻ യാതൊരു ജാള്യതയും പണ്ടത്തെ പോലീസുകാർക്ക് ഇല്ലായിരുന്നുവത്രെ. പോലീസുകാരുടെ പ്രത്യേക കഴിവുകൾ നോക്കി സഹൃദയരായ നാട്ടുകാർ ചിലർക്കു വിശേഷണങ്ങൾ ചാർത്തിക്കൊടുത്തിരുന്നു.

വർഷങ്ങൾക്കു മുന്പ് പോലീസ് വാഹനം വരുന്നതു കണ്ടാൽ ഗ്രാമീണർ ഇടിവണ്ടി വരുന്നേ, ഓടിക്കോ എന്നു വിളിച്ചുകൂവിക്കൊണ്ട് ഓടിമറഞ്ഞിരുന്നുവെന്നും കേട്ടിട്ടുണ്ട്. അടുത്തകാലത്തായി പോലീസ് സേനയിലെ മഹാഭൂരിപക്ഷവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ഇവരിൽ നല്ലൊരു പങ്കും സമൂഹത്തോടുള്ള ഉത്തരവാദിത്വം നന്നായി നിർവഹിക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്.

എന്നാൽ, ഒരുതരത്തിലും നന്നാകാൻ കഴിയാത്ത പഴയപാരന്പര്യത്തിൽപ്പെട്ട ചിലരാണ് പോലീസ് സേനയുടെ പേരു ചീത്തയാക്കുന്നത്.

ഏതായാലും മുഖ്യമന്ത്രിയുടെ കർശന നിലപാടിൽ പോലീസ് സമൂലം സംശുദ്ധമാകുമെന്നു പ്രതീക്ഷിക്കാം.

വി.എസ്. ബാലകൃഷ്ണപിള്ള മണക്കാട്, തൊടുപുഴ