Letters
റബർബോർഡും ബാങ്കും പഴയ നിലവാരത്തിലേക
Wednesday, April 26, 2017 11:59 AM IST
കേരളത്തിന്‍റെ തനിവിളകളായ തെങ്ങും കമുകും രോഗബാധയാൽ നശിച്ചപ്പോൾ അതിനൊരു പരിഹാരം ഉണ്ടാക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞില്ല. സായിപ്പ് കൊണ്ടുവന്ന റബർ കൃഷിയും വിശുദ്ധ ചാവറയച്ചന്‍റെ വിദ്യാഭ്യാസ ദീർഘവീഷണവുമാണ് കേരളത്തിന്‍റെ രക്ഷക്കായി എത്തിയത്. ഒരു പള്ളിക്ക് ഒരു സ്കൂൾ എന്ന നിലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കി എല്ലാ ജാതി മത വിഭാഗങ്ങളെയും വിദ്യാസന്പന്നരാക്കി ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പണി എടുക്കാൻ പ്രാപ്തരാക്കി.

റബർബോർഡ് രൂപീകൃതമായപ്പോൾ റബർകൃഷി ശാസ്ത്രീയമാക്കി. പുതിയ വിത്തിനവും രോഗപ്രതിരോധവും ഗവേഷണം നടത്തി 40 വർഷം മുന്പ് റബറൈസ്ഡ് റോഡിലേയ്ക്കു പോകാൻ സർക്കാരിനു മാർഗദർശനം നൽകി. പക്ഷേ ഇന്നും റബറൈസ്ഡ് റോഡ് ഒരു സ്വപനമായി തുടരുന്നു. റബറിനു സെസ് പിരിച്ച് ശാസ്ത്രീയമായി റീപ്ലാന്‍റ് ചെയ്തവർക്ക് സബ്സിഡി കൊടുത്തു. റബർബോർഡിൽ രാഷ്‌ട്രീയ സ്വാധീനം വർധിച്ചപ്പോൾ പുതുകൃഷിക്കും സബ്സിഡി കൊടുത്തുതുടങ്ങി. പിന്നീടു മറ്റു നാണ്യവിളകൾക്കും രജിസ്ട്രേഷൻ നടത്തി ശാസ്ത്രീയമായി കൃഷി ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്യുന്നതിനു പകരം റബറിന്‍റെ രജിസ്ട്രേഷൻ എടുത്തുകളയുകയാണ് ചെയ്തത്. ഇപ്പോൾ സബ്സിഡി നിർത്തുന്നതിനെപ്പറ്റി ആലോചിക്കുന്നു.

കൃഷിക്കാരനു പല സബ്സിഡികളും കടാശ്വാസവും പ്രഖ്യാപിക്കുന്നുണ്ട് എങ്കിലും അതൊന്നും യഥാർഥ കൃഷിക്കാരന്‍റെ കൈയിൽ ചെന്നെത്താറില്ല. എന്നാൽ റബർ കൃഷിയുടെ സബ്സിഡി റബർ വയ്ക്കുന്ന എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ ചെന്നിരുന്നു. നാളികേരത്തിനു വില ഇടിഞ്ഞപ്പോൾ തെങ്ങ് പറിച്ചുകളഞ്ഞു റബർ വച്ചു. റബറിനു വില ഇടിഞ്ഞപ്പോൾ അതു വെട്ടിമാറ്റി ജാതി നട്ടു. ജാതിക്ക്വില ഇടിഞ്ഞപ്പോൾ പഴവർഗ കൃഷിയിലേക്കു പോകാനാണു കൃഷിക്കാർ ശ്രമിക്കുന്നത്. എന്നാൽ, പഴം വാങ്ങാൻ ആളില്ലെങ്കിൽ എന്തു ചെയ്യും‍?

എല്ലാ നാണ്യവിളകൾക്കും ഉത്പാദനച്ചെലവിന് അനുസരിച്ച് മിനിമം വില നിശ്ചയിച്ച് അതു കൃഷിക്കാരനു താങ്ങുവിലയായി കൊടുക്കുകയും എല്ലാ കൃഷിയും രജിസ്റ്റർ ചെയ്ത് റബർബോർഡ് മുൻകാലങ്ങളിൽ ചെയ്തതുപോലെ റീപ്ലാന്‍റിംഗ് സബ്സിഡി കൃഷിക്കാരന്‍റെ ബാങ്ക് അക്കൗണ്ടിലേയ്ക്കു കൊടുക്കുകയുമാണു വേണ്ടത്. കൃഷിക്കാരന് കടാശ്വാസമോ വായ്പ എഴുതിത്തള്ളലോ അല്ല, എടുത്ത കടം വീട്ടുന്നതിന് അവനെ പ്രാപ്തരാക്കുകയാണു വേണ്ടത്. അതിന് അവന്‍റെ ഉത്പന്നം സംഭരിച്ച്, സംസ്കരിച്ച്, വിലയുള്ളപ്പോൾ വിൽക്കാൻ അവനെ പ്രാപ്തനാക്കണം.

നാലു പതിറ്റാണ്ടിന് മുമ്പു കംപ്യൂട്ടറോ ലാപ്ടോപ്പോ ഇല്ലാതിരുന്ന കാലത്ത് റബർബോർഡും ബാങ്കുകളും നല്ല സേവനം ചെയ്തിരുന്നു. ആ നിലവാരത്തിലേയ്ക്കു തിരിച്ചുപോകണം. നാളികേര ബോർഡ് പോലുള്ളവയെ ആ നിലവാരത്തിലേയ്ക്കു കൊണ്ടുവരുകയും ചെയ്യണം.

എം. കെ. സിറിയക്ക്, മറ്റത്തുമാനാൽ, മരങ്ങാട്ടുപിള്ളി