Letters
ചാനലുകൾ കുറ്റാന്വേഷണ വാർത്തയുടെ സമ
Saturday, May 20, 2017 11:49 AM IST
മിക്ക വാർത്താചാനലുകളും രാത്രി പത്തുമണിക്ക് പല പേരുകളിൽ അരമണിക്കൂർ നേരത്തേക്ക് പഴയതും പുതിയതുമായ കുറ്റാന്വേഷണ വാർത്തകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. അതിഭയാനക രംഗങ്ങൾ വരെ ഭീതിപ്പെടുത്തുന്ന പിന്നണിമേളങ്ങളോടെ കാഴ്ചക്കാരുടെ മുൻപിൽ അവതരിപ്പിക്കുകയാണ് പാതിരാവോടടുക്കുന്ന ഈ സമയത്തു ചെയ്യുന്നത്.
മനുഷ്യർ സമാധാനപരമായ അന്തരീക്ഷത്തിൽ ശാന്തരായി ഉറങ്ങേണ്ട സമയമാണു രാത്രി. ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപായി കുഞ്ഞുകുട്ടികളടക്കമുള്ള കുടുംബസദസിലേക്ക് ചെങ്ങന്നൂർ, നന്തൻകോട്, കൊട്ടിയൂർ, ജിഷ, സൗമ്യ മോഡൽ പുനരാവർത്തനങ്ങൾ പച്ചയായി അവതരിപ്പിച്ചുകാണിക്കുകയും വർണിക്കുകയുമാണ് ചാനലുകൾ ചെയ്യുന്നത്. ഇത് എത്രപേരുടെ രാത്രി ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?

ഇതു സമൂഹത്തിന്‍റെ മാനസികാരോഗ്യത്തെ കാർന്നുതിന്നുന്നില്ലേ? ഇത്തരം ഭീകരസംഭവങ്ങളെ നിസാരവത്കരിച്ചു കാണാനും ഇത്തരം കാഴ്ചകൾ ഇടയാക്കും. ചാനലുകൾ രാത്രി എട്ടുമണിക്കു ശേഷം ഇത്തരം പരിപാടികൾ ഒഴിവാക്കുമോ?

ഫിലിപ് പഴേന്പള്ളി, പെരുവ