Letters
സ്കൂൾ ഉച്ചഭക്ഷണം: ഗുണമേന്മയുള്ള അരി വേണം
Wednesday, June 28, 2017 11:32 AM IST
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണം പോഷകസമൃദ്ധമായിരിക്കണം എന്ന സർക്കാർ നിലപാട് അഭിനന്ദനാർഹമാണ്.

ആഴ്ചയിൽ രണ്ടു ഗ്ലാസ് പാലും മുട്ടയും കൂടാതെ ഉച്ചയൂണിനു പിറകെ പ്രഭാത സായാഹ്ന ഭക്ഷണവും ഉൾപ്പെടുത്താനുള്ള അധികൃതരുടെ തീരുമാനം സ്തുത്യർഹമാണ്. വിഷം തീണ്ടിയ പച്ചക്കറി ഒഴിവാക്കി ഹോർട്ടികോർപ്പിൽ നിന്നോ പ്രാദേശികമായോ ശേഖരിക്കുന്ന പച്ചക്കറി ഉപയോഗിക്കണമെന്ന തീരുമാനവും ആഴ്ചയിൽ ഒരിക്കൽ എഇഒ മുതൽ ഡിപിഐ വരെയുള്ളവർ കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കണമെന്ന തീരുമാനവും പൊതുവിദ്യാഭ്യാസരംഗത്ത് പുത്തൻ ഉണർവുണ്ടാക്കും.

ഇത്രയും നല്ല രീതിയിൽ ഭക്ഷണം ഒരുക്കുമ്പോഴും ഒരു ചെറിയ ന്യൂനത ചൂണ്ടിക്കാണിക്കാനുള്ളത് വർഷങ്ങളായി മിക്ക സ്കൂളുകളിലും ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത അരിയാണ് എന്നതാണ്. ഗുണമേന്മയുള്ള അരി ഉപയോഗിച്ചു കുട്ടികളെ ഊട്ടുന്നതല്ലേ ഉചിതം‍?

സുഗതൻ എൽ. ശൂരനാട്, കൊല്ലം