Letters
യുവജനങ്ങളുടെ എണ്ണം വർധിക്കാതിരിക്കുമ്പോൾ
Saturday, August 5, 2017 11:43 AM IST
കേരളത്തിന്‍റെ ജനസംഖ്യ വർധിക്കുന്നില്ല. കേരളത്തിൽതന്നെ തിരുവിതാംകൂർ കൊച്ചി പ്രദേശത്ത് ഈ പ്രവണത വർധിച്ച തോതിൽ കാണുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ നിയോജകമണ്ഡലങ്ങൾ പുനർവിഭജിച്ചപ്പോൾ തിരു കൊച്ചി പ്രദേശത്ത് എണ്ണം കുറഞ്ഞു. മലബാർ പ്രദേശത്ത് വർധിച്ചു.

കേരള പബ്ലിക് സർവീസ് കമ്മീഷനിൽ 199197 കാലഘട്ടത്തിൽ അംഗമായിരുന്നയാളാണു ഞാൻ. പല തസ്തികകളിലും സർക്കാർ ജീവനക്കാരെ തെരഞ്ഞെടുക്കുന്നത് ജില്ലാടിസ്ഥാനത്തിലാണ്. ഒരു ജില്ലയിൽ അപേക്ഷിക്കുന്നവർക്ക് അതേ തസ്തികയിൽ മറ്റു ജില്ലകളിൽ അപേക്ഷിക്കാനാകില്ല. ജീവനക്കാരെ തെരഞ്ഞെടുക്കുന്നത് പരീക്ഷ ഇന്‍റർവ്യൂ മുതലായ പ്രക്രിയയിൽകൂടിയാണ്. അതിൽ ഒരു തരത്തിലുള്ള അഭ്യാസവും നടക്കില്ല. ഫലമോ ഏറ്റവും കൂടുതൽ യോഗ്യത നേടുന്നവർ തെരഞ്ഞെടുക്കപ്പെടുന്നു. മികച്ച യോഗ്യത നേടുന്നതിനുള്ള മാനദണ്ഡം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും അവയുടെ സാമീപ്യവുമാണ്.

പള്ളിയോടുചേർന്ന് പള്ളിക്കൂടം എന്ന സമീപനം നടപ്പാക്കുക വഴി തിരു കൊച്ചി പ്രദേശത്തു ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിതമാവുകയും അതുവഴി സമൂഹത്തിൽ എല്ലാവരെയും ഉൾക്കൊണ്ട് ജനങ്ങളെ കൂടുതൽ മത്സരക്ഷമതയുള്ളവരാക്കി മാറ്റുകയും ചെയ്തു.

കേരള സംസ്ഥാന പിറവിക്കു ശേഷം ഉണ്ടായ മലബാർ കുടിയേറ്റം ഇത്തരം പ്രവണതകൾ അവിടെയും എത്തിച്ചു. മുന്പ് മലബാർ ജില്ലകളിൽ ഭൂരിപക്ഷം ജീവനക്കാരും തിരുകൊച്ചി പ്രദേശത്തുനിന്നുള്ളവരായിരുന്നു. എന്നാൽ, ഇപ്പോൾ നടക്കുന്ന പിഎസ്‌സി പരീക്ഷകളിൽ തദ്ദേശീയ മത്സരാർഥികൾ മലബാറിൽ ലഭ്യമാണ്.

സമൂഹത്തിൽ യുവജനങ്ങളുടെ സാന്നിധ്യം കുറഞ്ഞുവരുന്നതു പുരോഗതിയെ എങ്ങനെ സ്വാധീനിക്കുമെന്നു വിലയിരുത്തേണ്ടതാണ്. വികസിത പരിഷ്കൃത രാഷ്‌ട്രങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ എൺപതുകളിൽ തുടക്കം കുറിച്ച ഈ പ്രതിഭാസം കേരളത്തിൽ ആവർത്തിക്കുന്നു. ഇന്ത്യയിൽ ഈ പ്രവണത കൂടുതലുള്ളത് വിദ്യാഭ്യാസ രംഗത്തു മുന്നിലുള്ള കേരളത്തിലാണ്. അതിൽത്തന്നെ വിദ്യാഭ്യാസപരമായി മുന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ ജനസംഖ്യാ വർധനവിന്‍റെ തോത് ഇപ്പോൾതന്നെ വളരെ കുറഞ്ഞിട്ടുണ്ടെന്ന് 2011ലെ സെൻസസ് കണക്കുകൾ കാണിക്കുന്നു.

വിദ്യാഭ്യാസരംഗത്തെ മുന്നേറ്റവും ജനങ്ങളുടെ ജീവിതവ്യാപാര രംഗത്തെ മാറ്റങ്ങളും കുടുംബബന്ധങ്ങളിലെ വ്യതിയാനങ്ങളും കുട്ടികളുടെ ജനനത്തിലും ഉത്പാദക പ്രക്രിയയിലും മാറ്റങ്ങളുണ്ടാക്കും.

ശാസ്ത്ര സാമൂഹിക രംഗങ്ങളിൽ വൻ കുതിച്ചുചാട്ടം നേടിക്കൊടുത്ത വ്യവസായവിപ്ലവ കാലഘട്ടത്തിൽ ജർമനിയിലെ ഡിജോൺ യൂണിവേഴ്സിറ്റി ആർക്കുവേണമെങ്കിലും ഉത്തരം നൽകാവുന്ന ഒരു ചോദ്യം പുറത്തുവിട്ടു. ശാസ്ത്ര സാങ്കേതിക വ്യാവസായിക മേഖലകളിലുണ്ടായ അഭൂതപൂർവമായ വളർച്ച സമൂഹത്തിൽ മനുഷ്യത്വപരമായ ഗുണഗണങ്ങളുടെ വളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതായിരുന്നു ചോദ്യം. പ്രഗദ്ഭനായ ഫ്രഞ്ച് തത്ത്വചിന്തകൻ റൂസോയുടെ ഉത്തരം സമ്മാനത്തിനർഹമായി. അദ്ദേഹം പറഞ്ഞു: ഇല്ല, ശാസ്ത്രസാങ്കേതിക രംഗത്തെ കുതിച്ചുചാട്ടം മനുഷ്യന്‍റെ മനുഷ്യത്വപരമായ ഗുണങ്ങളെ വളർത്തിയിട്ടില്ല. മാത്രവുമല്ല ഇത്തരം ഗുണഗണങ്ങൾ സമൂഹത്തിൽനിന്ന് അപ്രത്യക്ഷമാകുന്ന പ്രവണത വളരെ കൂടുതലാണ്. അതായതു ശാസ്ത്ര സാങ്കേതിക അറിവുകൾ കൂടുന്തോറും മനുഷ്യത്വപരമായ ഗുണങ്ങൾ മനുഷ്യസമൂഹത്തിനു നഷ്‌ടപ്പെടും.

രണ്ടിൽ കൂടുതൽ കുട്ടികളെ ജനിപ്പിക്കരുതെന്നു ക്യാന്പു നടത്തിയും ബോധവത്കരിച്ചും നടന്ന കുടുംബാസൂത്രണ കാലം ഉണ്ടായിരുന്നത് ഓർമയിൽനിന്നു തീർത്തും പോയിട്ടില്ല. ഇപ്പോൾപറയുന്നു സമൂഹത്തിൽ പ്രായാധിക്യമുള്ളവർ ഏറിവരുന്നു എന്ന്. അവരെ സംരക്ഷിക്കാനുള്ള ചെലവേറുന്നു, വയോജന സംരക്ഷണകേന്ദ്രങ്ങൾ വർധിക്കുന്നു.
ഭൗതിക നേട്ടങ്ങളിലും ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ചയിലും അമിതാവേശം കാണിക്കാതെ മനുഷ്യത്വപരമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ആത്മീയ പരിജ്ഞാനവും നേടുന്നതിൽ ശ്രദ്ധിക്കുക. ശാസ്ത്ര നേട്ടങ്ങളിൽ അഹങ്കരിക്കുകയല്ല അവയെ മനുഷ്യസമൂഹത്തിന്‍റെ നിലനിൽപ്പിനായി പ്രയോജനപ്പെടുത്തുകയാണു വേണ്ടത്. കാർഷിക പ്രധാനമായ സന്പദ്‌വ്യവസ്ഥയിൽ കുടുംബത്തിനും അതിൽ നിന്നുള്ള ബന്ധങ്ങൾക്കും ലഭിച്ചിരുന്ന പ്രാധാന്യം വ്യക്തികേന്ദ്രീകൃതമായ തൊഴിൽ സംസ്കാരത്തിൽനിന്നില്ല.

ഡോ. എം.സി. ജോർജ്, മൂവാറ്റുപുഴ