Letters
ദേശീയപാതകളുടെ പദവി മാറ്റരുത്
Tuesday, August 8, 2017 12:58 PM IST
ദേശീയപാതയ്ക്കരികിലെ മദ്യവില്പനശാലകളെക്കുറിച്ചു സുപ്രീംകോടതിയിൽ നിന്നുവന്ന വിധി കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾക്കു ദൂഷ്യം ചെയ്യും. ദേശീയപാതകളിലെ റോഡപകടങ്ങൾക്കു പ്രധാന കാരണം മദ്യപിച്ചുള്ള വാഹനമോടിക്കലാണെന്നും അതു പരിഹരിക്കുന്നതിനായി ദേശീയപാതയ്ക്കരികിലെ മദ്യശാലകളെല്ലാം അടച്ചുപൂട്ടണമെന്നുമായിരുന്നു സുപ്രീംകോടതിയുടെ ആദ്യവിധി. എന്നാൽ, ഈ വിധിയിൽനിന്നു രക്ഷപ്പെടുന്നതിനായി ചണ്ഡീഗഡ് നഗരത്തിൽ ദേശീയപാതകളുടെ പദവി മാറ്റിയാൽ മദ്യശാലകൾ ആകാമെന്ന വിധത്തിലാണു സുപ്രീംകോടതിയുടെ പുതിയ വ്യാഖ്യാനം വന്നിട്ടുള്ളത്. ദേശീയപാതകളിലൂടെ അതിവേഗത്തിൽ പായുന്ന വാഹനങ്ങളെ ഉദ്ദേശിച്ചാണ് ആദ്യവിധിയെന്നും നഗരപരിധിയിൽ അതിവേഗത്തിൽ വാഹനങ്ങൾ പായുകയില്ലെന്നുമാണു സുപ്രീംകോടതിയുടെ നിരീക്ഷണം.

കേരളത്തെ സംബന്ധിച്ചിടത്തോളം ദേശീയപാതകൾ കടന്നുപോകുന്നതു നിരവധി മുനിസിപ്പൽ, കോർപറേഷൻ പരിധികളിലൂടെയാണ്. ഈ പാതകളുടെ പദവി നഗരപാത എന്നാക്കിയാൽ ഇവിടെ അടച്ചുപൂട്ടിയ ബാറുകൾ വീണ്ടും തുറക്കാം. ഈ മദ്യവില്പനശാലകളിൽനിന്നു മദ്യപിച്ചിറങ്ങുന്നവർ നഗരപരിധിയിൽ മാത്രമല്ല ദേശീയപാതകളിലൂടെത്തന്നെയാണു തുടർന്നും യാത്രചെയ്യുന്നത്.

പുതിയ വിധിയുടെ പിൻബലത്തിൽ സംസ്ഥാനത്തെ നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതകളുടെ പദവി മാറ്റി അവിടങ്ങളിൽ മദ്യവില്പനശാലകൾ ആരംഭിക്കുന്നതിനുള്ള സമ്മർദങ്ങൾ ആരംഭിക്കും. ഇതിനു സർക്കാർ കീഴ്പ്പെടരുത്.

ജയിംസ് മുട്ടിക്കൽ, തൃശൂർ