Letters
കേരളമെന്ന ഹർത്താൽനാട്
Tuesday, August 8, 2017 12:59 PM IST
കഴിഞ്ഞ മാസം 30നു ഹർത്താലായിരുന്നു. എന്നാണ് അടുത്ത സംസ്ഥാന ഹർത്താലെന്നു രാഷ്‌‌ട്രീയക്കാർക്കു മാത്രമേ അറിയാവൂ. അതിനിടെ ജില്ലാ, താലൂക്ക്, ബ്ലോക്ക്, പഞ്ചായത്ത്, വാർഡ് തല ഹർത്താലുകൾ ഉണ്ടാകും. പിന്നെ വിദ്യാഭ്യാസബന്ദും വേണമല്ലോ.
കേരളീയർ ജീവിക്കുന്നത് ഈ ഹർത്താലുകൾക്കിടയിലാണ് എന്നു പറയാം. ഹർത്താലുകളുടെ ആവശ്യകതയെയും അവമൂലം വിവിധ മേഖലകളിലുണ്ടാകുന്ന നഷ്‌‌ടങ്ങളെയുംകുറിച്ച് പലരും എഴുതിയിട്ടുണ്ട്. പക്ഷേ ഹർത്താലിന് യാതൊരു ക്ഷാമവുമില്ല. അങ്ങനെ നമ്മുടെ നാട് ഹർത്താൽ നാടോ ഹർത്താൽപ്രദേശോ ആയി മാറുന്നു. ആരെന്തു പറഞ്ഞാലും ഞങ്ങൾ ഹർത്താൽ അഥവാ പേരു മാറ്റിയ ബന്ദ് നടത്തും എന്ന വാശിയിലാണു ചില രാഷ്‌‌ട്രീയക്കാർ.ഹർത്താൽ വിജയമായിരുന്നു എന്ന് അത് ആഹ്വാനം ചെയ്തവർ വീന്പിളക്കാറുണ്ട്. എന്നാൽ, ഒരു ചോദ്യം ഏതു ഹർത്താലാണു ഫലം നേടിത്തന്നിട്ടുള്ളത്? വിലക്കയറ്റത്തിനെതിരേ ഹർത്താൽ പ്രയോഗിച്ചാൽ പിറ്റേന്നു മുതൽ വില കുറയുന്നുണ്ടോ? ഒരു കൊലപാതകത്തിന്‍റെ പേരിലാണു ഹർത്താലെങ്കിൽ കൊല്ലപ്പെട്ടവനു ജീവൻ തിരിച്ചുകിട്ടുന്നുണ്ടോ? കൊലചെയ്യുന്നവന് അർഹമായ ശിക്ഷ ഹർത്താലിലൂടെ ലഭിച്ചോ?

പല കാരണങ്ങളാൽ കേരളീയർ വളരെ കഷ്‌‌ടപ്പെടുന്ന കാലമാണിത്. വിലക്കയറ്റവും ഉത്പന്നങ്ങളുടെ വിലക്കുറവും എടുത്തുപറയാം. അതിന്‍റെകൂടെ ഹർത്താലും നടത്തി ജനങ്ങളെ ബന്ദികളാക്കണോ?

1919ൽ മഹാത്മജി ഹർത്താലിന് ആഹ്വാനം ചെയ്തു എന്നത് ശരി. പക്ഷേ മഹാത്മാവ് പറഞ്ഞതു ഹർത്താൽദിനത്തിൽ ജനങ്ങൾ ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യണമെന്നാണ്. ഇന്ന് അങ്ങനെയാണോ? ഹർത്താൽ ദിവസം ഉപവസിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഉപവസിച്ചാൽ പ്രകടനം നടത്താനും കടകൾ അടപ്പിക്കാനും വാഹനങ്ങൾക്കുനേരേ കല്ലെറിയാനും ആവശ്യമായ ഊർജം ലഭിക്കില്ല. അതുകൊണ്ട് ഉപവാസം നടക്കില്ല. അമ്മമാർ വീടുകളിൽ ഭക്ഷണം പാകം ചെയ്യുകയില്ലെന്നു തീരുമാനിച്ചാൽ സാന്പത്തികലാഭംകൂടിയായി. പിന്നെ ഗാന്ധിജി പറഞ്ഞ പ്രാർഥന ദൈവവിശ്വാസമുള്ളവർക്കു ചെയ്യാവുന്നതാണ്.

ഇന്ന് അഥവാ നാളെ നിങ്ങൾ യാത്ര ചെയ്യേണ്ട, കുട്ടികൾ സ്കൂളിലോ കോളജിലോ പോകേണ്ട, കടയിൽ പോയി അവശ്യസാധനങ്ങൾ വാങ്ങേണ്ട, ആശുപത്രിയിൽ പോകേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് കാനമോ കുമ്മനമോ കോടിയേരിയോ പൂന്തുറ സിറാജോ ചെന്നിത്തലയോ ആണോ? ഇതിനുവേണ്ടിയാണോ നമ്മുടെ ദേശീയ നേതാക്കന്മാർ ഭാരതത്തിനു സ്വാതന്ത്ര്യം നേടിത്തന്നത്?

ഈയിടെ ചില പാർട്ടിക്കാർ പറഞ്ഞു അനാവശ്യ ഹർത്താലുകൾക്കു തങ്ങൾ എതിരാണെന്ന്. അപ്പോൾ അവശ്യ ഹർത്താലുകൾ ഉണ്ടാകാം എന്നല്ലേ? ഇവിടെ ഒരുകാര്യം ഓർമിക്കുന്നു. രണ്ടു വർഷം മുന്പ് കൊല്ലത്ത് പുറ്റിംഗൽ വെടിക്കെട്ടപകടത്തിൽ നൂറിലേറെപ്പേർ മരിച്ചപ്പോൾ ദുഃഖാചരണത്തിന്‍റെ ഭാഗമായി ഹർത്താൽ നടത്തിയിരുന്നെങ്കിൽ അത് അർഥപൂർണമാകുമായിരുന്നു. ഹർത്താൽ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാകരുത്.

ഹർത്താൽ എന്ന ക്രൂരവും പ്രാകൃതവുമായ പ്രതിഷേധമുറ അവസാനിപ്പിക്കാൻ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ രാഷ്‌‌‌ട്രീയക്കാരും സമുദായ സംഘടനകളും തയാറായാൽ നാട് രക്ഷപ്പെടും. ഹർത്താൽ എന്ന ഉത്സവം കേരളത്തിൽ മാത്രമുള്ള പീഡനമുറയാകയാൽ കേരളത്തിന്‍റെ പേര് ഹർത്താൽ നാട് എന്നോ ഹർത്താൽ പ്രദേശ് എന്നോ മാറ്റാവുന്നതാണ്.
മഹാത്മജി ഭാരതജനതയ്ക്ക് ആത്മാഭിമാനവും ധൈര്യവും പകർന്നുതന്നു. നാം അതു നഷ്‌‌ടപ്പെടുത്തരുത്. ഇനി ആരെങ്കിലും അതു വൻകിടപാർട്ടികളോ ചെറുകിട പാർട്ടികളോ ആകട്ടെ ഹർത്താൽ എന്ന ജനദ്രോഹ പരിപാടിക്ക് ആഹ്വാനം ചെയ്താൽ അതിനെ അവഗണിക്കാനുള്ള ധൈര്യം ജനങ്ങൾക്കു ലഭിക്കട്ടെ.

ഫാ.ജോർജ് ഡി. വെള്ളാപ്പള്ളി, കോഴഞ്ചേരി