Letters
പുകയില വിൽക്കുന്ന കടകൾക്കു ലൈസൻസ്
Tuesday, October 10, 2017 10:56 AM IST
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം വർഷംതോറും ഒരുകോടിയിലേറെപ്പേർ പുകയില മൂലമുള്ള രോഗങ്ങൾ ബാധിച്ച് രാജ്യത്തു മരിക്കുന്നുണ്ട്. കേന്ദ്രസർക്കാർ 2008 മേയ് 30ന് പുറത്തിറക്കിയ പുകവലി നിരോധന നിയമം ഒക്‌‌ടോബർ രണ്ടിനു രാജ്യത്തു നിലവിൽവന്നതാണ്. പൊതുസ്ഥലത്ത് പുകവലി നിരോധനം നടപ്പിൽവന്നെങ്കിലും കടകളിൽ ഇഷ്‌‌ടംപോലെ വിൽക്കുകയും പലയിടത്തും യാതൊരു സങ്കോചവുമില്ലാതെ പുകവലി എന്ന ക്രൂരവിനോദം നടമാടുകയും ചെയ്യുന്നുണ്ട്. യാതൊരു തെറ്റും ചെയ്യാത്ത അമ്മമാരും കുട്ടികളും പാസീവ് സ്മോക്കിംഗിലൂടെ രോഗികളായിത്തീരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറുമീറ്റർ പരിധിയിൽ വിൽക്കരുത് എന്ന നിയമം വന്ന വർഷം കുറച്ചു ഭയത്തോടെ എല്ലാവരും നിർത്തിയിരുന്നു. എന്നാൽ, യാതൊരു നടപടിയും ഇല്ലെന്നു വന്നപ്പോൾ സ്കൂളിന്‍റെ 50 മീറ്റർ അടുത്ത കടയിൽപോലും ഇപ്പോൾ പരസ്യമായി വില്പന തുടരുകയാണ്. ഈ സാഹചര്യത്തിൽ പുകയില വിൽക്കുന്ന കടകൾക്ക് ലൈസൻസ് ഏർപ്പെടുത്തുകയും പുകയില വിൽക്കുന്നിടത്ത് മറ്റ് ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കുകയും ചെയ്യുന്പോൾ പുകയില വില്പന താനേ ഒഴിവായിക്കൊള്ളും. പൊതുസ്ഥലത്ത് പുകവലിക്കുന്നവർക്കുള്ള പിഴ 1000 രൂപയാക്കണം.

ചിന്നമ്മ എളന്പ്ലാശേരി, കുടിയാന്മല