Letters
മണ്ണുസംരക്ഷണം അടി
Friday, October 13, 2017 11:08 AM IST
സർക്കാർ വികസനപദ്ധതികൾ തയാറാക്കുന്പോൾ മണ്ണുസംരക്ഷണത്തിന് അർഹിക്കുന്ന പ്രാധാന്യം നൽകിക്കാണുന്നില്ല. വിശപ്പാണു മനുഷ്യന്‍റെ പരമപ്രധാനമായ പ്രശ്നം. ധാന്യം ഉണ്ടാകണമെങ്കിൽ മണ്ണ് വേണം. വളക്കൂറുള്ള മേൽമണ്ണ് രൂപപ്പെടണമെങ്കിൽ നൂറ്റാണ്ടുകൾ വേണ്ടിവരും. മനുഷ്യന്‍റെ ജീവസന്ധാരണത്തിനുള്ള മണ്ണ് പല രീതിയിലും നഷ്‌‌ടപ്പെട്ടുകൊണ്ടിരിക്കുന്നു. കാലവർഷത്തിൽ വളക്കൂറുള്ള മേൽമണ്ണ് കുത്തിയൊലിച്ചുപോകുന്നത് നോക്കിനിന്നു നെടുവീർപ്പിടാനേ പാവം കർഷകർക്കു കഴിയുന്നുള്ളൂ. മേൽമണ്ണിന്‍റെ നാശം കൃഷിയിൽനിന്നുതന്നെ പിന്മാറാൻ കർഷകരെ നിർബന്ധിതരാക്കുന്നു.

കേരളം ഭൂമിശാസ്ത്രപരമായി പല പ്രത്യേകതകളുമുള്ള നാടാണ്. മൊത്തം വിസ്തീർണത്തിന്‍റെ മൂന്നിൽരണ്ടു ഭാഗവും ചരിവുപ്രദേശങ്ങളാണ്. അതുകൊണ്ടുതന്ന രൂക്ഷമായ മണ്ണൊലിപ്പാണു കർഷകർ നേരിടുന്ന മുഖ്യമായ പ്രശ്നം. മണ്ണൊലിപ്പ് നിവാരണ പ്രവർത്തനങ്ങൾക്കായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്. എന്നാൽ, അതിന്‍റെ പ്രയോജനം ചില മേഖലകളിൽ മാത്രമാണു ലഭ്യമാകുന്നത്. പദ്ധതിയുടെ പ്രയോജനം സംസ്ഥാനമാകെ ലഭ്യമാകുന്നതിനു വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം.

വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ