Letters
ഞങ്ങൾക്കും ജീവിക്കണം; റേഷൻ തരണം
Friday, November 3, 2017 1:23 PM IST
മാവേലി നാടുവാണപ്പോൾ കേരളജനതയെല്ലാം ഒരേപോലെയായിരുന്നു. ഇടതുപക്ഷം അധികാരത്തിൽ കയറിയപ്പോൾ ജനങ്ങൾ നാലുവിഭാഗക്കാരായി. ഇവിടെ ബിപിഎലുകാർ മാത്രം ജീവിച്ചാൽ മതിയെന്നാണു സർക്കാർ പറയുന്നത്.

അഞ്ച് അംഗങ്ങളുള്ള വികലാംഗനായ നിസാര പെൻഷൻ വാങ്ങുന്ന ഒരു പെൻഷനറാണു ഞാൻ. മാസത്തിൽ ഒരു കിലോ അരിയാണു കിട്ടുന്നത്. എല്ലാം ശരിയാക്കി തരാമെന്നു പറഞ്ഞ് അധികാരത്തിൽ കയറീട്ട് ബിപിഎലുകാരു മാത്രം മതിയോ ഇവിടെ? ഞങ്ങളുടെയും വോട്ടുകൊണ്ടാണ് സർക്കാർ അധികാരത്തിൽ കയറിയത്. ഞങ്ങൾക്കും റേഷൻ തരണം. ആവശ്യമുള്ള എല്ലാ എപിഎൽകാർക്കും റേഷൻ നൽകണം.

എം.എ. ജോയ്, കാളിയേക്കൽ വീട്, മുരിങ്ങൂർ