Letters
ആധാറും പട്ടിണിമരണവും
Sunday, November 5, 2017 10:25 AM IST
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ല എന്നതിന്‍റെ പേരിൽ റേഷൻ വ്യാപാരി റേഷൻ നിഷേധിച്ചതു മൂലം ജാർഖണ്ഡ് സംസ്ഥാനത്തെ 11 വയസുകാരി വിശപ്പു മൂലം പിടിഞ്ഞു മരിച്ചത് അത്യന്തം ദാരുണമായിപ്പോയി. ഒരാഴ്ചക്കാലം ഈ ആദിവാസി ബാലിക ബാത്, ബാത് (ചോറ്, ചോറ്) എന്ന് അമ്മയോടു യാചിച്ച് കരഞ്ഞുകൊണ്ടാണ് ഭക്ഷണം കിട്ടാതെ ദയനീയമായി മരിച്ചത്. ഭക്ഷണം ഒട്ടും ചെല്ലാത്തതിനാൽ അമ്ലാംശം വളരെ കൂടിയതുകൊണ്ട് ആമാശയം കുറയൊക്കെ ദ്രവിച്ചും പോയിരുന്നു.

സർക്കാരിന്‍റെ ജനക്ഷേപ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കരുതെന്നു സുപ്രീംകോടതിയുടെ വ്യക്തമായി വിധി നിലവിലിരിക്കേ, റേഷൻ ക്രൂരമായി നിഷേധിച്ച ആ റേഷൻ വ്യാപാരിക്കെതിരേ മനഃപൂർവമല്ലാത്ത കൊലക്കുറ്റത്തിനു കേസെടുക്കേണ്ടതാണ്. എന്തിനും ഏതിനും ആധാർ ആവശ്യപ്പെടുന്ന വിവിധ സ്ഥാപനങ്ങൾക്ക് ഈ സംഭവം ഒരു താക്കീതാണ്. കേന്ദ്ര ഗവൺമെന്‍റും സംസ്ഥാന ഗവൺമെന്‍റും കോടതികളും ഈ സംഗതി അതീവ ജാഗ്രതയോടെ ശ്രദ്ധിക്കണം.

ഡോ. ടി. ജോൺ ജോർജ് , അമല മെഡിക്കൽ കോളജ് തൃശൂർ.