Letters
സമരങ്ങൾ നൽകുന്ന സന്ദേശം
Saturday, November 18, 2017 1:56 PM IST
ആകസ്മികമായി പ്രഖ്യാപിക്കുന്ന പ്രാദേശിക ഹർത്താലുകൾ മുതൽ ഗ്യാസ് പൈപ്പ് ലൈൻ വിരുദ്ധസമരം വരെയുള്ളവയെപ്പറ്റി ചില അഭിപ്രായങ്ങൾ പറയട്ടെ. കഴിഞ്ഞ മാസം 16 നു യുഡിഎഫ് ഹർത്താൽ ആയിരുന്നു. ആഗോളതലത്തിലുള്ള ഒരു കായിക മാമാങ്കം ആദ്യമായി കൊച്ചിയിൽ നടക്കുന്നു. ഒരു ദേശീയ പാർട്ടി സംസ്ഥാനത്ത് പ്രചാരണജാഥ നടത്തുന്നു. അന്തർദേശീയ, ദേശീയ മാധ്യമപ്പടയുടെ വലിയ സാന്നിധ്യം. സമരത്തിനാണെങ്കിലും ഒരു ഔചിത്യം വേണ്ട‍?

ഗ്യാസ് പൈപ്പ് ലൈൻ മലപ്പുറത്തെത്തിയപ്പോഴാണു പ്രശ്നം. അവിടെനിന്നു ലഭിക്കുന്നതു ദുഃസൂചനകളാണ്. ജനകീയ സമരങ്ങൾ ഇളക്കിവിട്ട് മേൽക്കൈ നേടാൻ ശ്രമിക്കുന്ന തീവ്രവാദി സംഘടനകളും അതിനെ ചെറുക്കാൻ കഴിയാതെ, പിടിച്ചുനിൽക്കാൻ സമരങ്ങളുടെ ഭാഗമാകാൻ നിർബന്ധിതമാകുന്ന രാഷ്‌ട്രീയ പാർട്ടികളും. ഇതാണ് കേരളത്തിന്‍റെ ഇന്നത്തെ ദയനീയചിത്രം.

ഈഅവസ്ഥയെ എങ്ങനെ നേരിടാൻ കഴിയുമെന്ന് സർക്കാരും ജനാധിപത്യപാർട്ടികളും കൂട്ടായി ആലോചിക്കണം. പൈപ്പ്‌ലൈൻ വിഷയത്തിൽ സർക്കാർ എടുത്ത കർശന നിലപാടിനൊപ്പമാണു കേരള ജനത.

കേരളത്തിൽ വിദേശമലയാളികൾ ഉൾപ്പെടെ നിരവധി പേർ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. നിക്ഷേപ സൗഹൃദമെന്നു കാണിക്കാൻ നൽകുന്ന ആനുകൂല്യങ്ങളും സഹായങ്ങളും അപ്പോൾ തന്നെ നിയമാനുസൃതമാക്കാതെ, പൂർത്തിയായശേഷവും വിവാദമാക്കുന്ന സാഹചര്യം ഒരുക്കുന്നത് നിക്ഷേപകരെ അകറ്റുന്നതിനു മാത്രമേ സഹായിക്കൂ. അതുപോലെ തന്നെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി നഷ്‌ടം അനുഭവിക്കേണ്ടി വരുന്നവരുടെ പ്രശ്നം നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനു മുന്പ് തന്നെ പരിഹരിക്കുന്നതിന് സർക്കാരുകൾക്കു കഴിയണം.

തോമസ് മാത്യു, തിരുവല്ല.