Letters
കർഷകനു ദുരിതം മാത്രം
Monday, November 27, 2017 1:18 PM IST
നവംബർ 11ലെ ദീപിക മുഖപ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾ എത്രയോ സത്യം. കർഷകർക്ക് ഇവിടെ എന്തുണ്ട്? ഒരു സർക്കാർ പ്യൂൺ വരെ ഇവിടെ അന്നം വിളയിക്കുന്ന കർഷകനേക്കാൾ സന്പന്നൻ.

ഉത്പന്ന ബോർഡുകൾ ഒന്നാക്കി കടിഞ്ഞാൺ ഡൽഹിയിൽ എന്നു വാർത്ത കണ്ടു. എന്തു സ്വച്ഛ് ഭാരത്? കർഷകനു ദുരിതം മാത്രം. ഒരു കമ്മീഷനെ വച്ച് നിജസ്ഥിതി അറിയൂ. എന്തുചെയ്യണമെന്ന് അവർ പറയട്ടെ.

ജോസഫ് ആലപ്പാട്ട്, കരാഞ്ചിറ