Letters
ജനാധിപത്യത്തിനു ജരാനര; അധികാരിക
Sunday, December 3, 2017 10:04 AM IST
ഉത്ഭവം ഹൃദയത്തിൽ നിന്നാണെങ്കിലും നമ്മുടെ വാക്കുകൾ പുറത്തേക്കുവരുന്നതു നാവിൽനിന്നാണല്ലോ. നല്ല വാക്കുകൾ ആർക്കും സുഗന്ധവും മധുരവും സ്നേഹവും ജീവനുമാണ്. മറുവശം, വാക്കുകൾ വാളാണ്, കത്തിയാണ്, വിഷമാണ്, ദുർഗന്ധമാണ്. അതു കേൾക്കാൻ ആരും ഇഷ്‌‌ടപ്പെടുന്നില്ല. അന്ധകാരവും ഭീതിയും വെറുപ്പും അവിശ്വാസവും മരണവും സൃഷ്‌‌ടിക്കുന്ന വാക്കുകൾ.

പക്ഷേ നാം വോട്ടുചെയ്ത് അധികാരത്തിലേറ്റിയ നേതാക്കൾക്കു മാത്രം ഇതൊന്നും പ്രശ്നമേയല്ല. അവർ എല്ലാവരും എപ്പോഴും ചിരിച്ചുകൊണ്ടു സംസാരിക്കുന്നു. ചിന്തിക്കാതെ ഉച്ചത്തിലാണെന്ന ഒരു വ്യത്യാസം മാത്രം. അതും എതിരാളികളുടെ നേർക്ക് ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിഷവും ചെളിയഭിഷേകവും കുറ്റപ്പെടുത്തലുകളും. ജനസേവനവും രാഷ്‌‌ട്രീയവും ഭരണവുമെന്നാൽ ഇക്കാലത്ത് ജനരക്ഷായാത്ര, ജനജാഗ്രതായാത്ര, പടയൊരുക്കയാത്ര തുടങ്ങിയ യാത്രകളായിരിക്കുന്നു. ഇതുകൊണ്ട് ആരെങ്കിലും നാശത്തിൽനിന്ന് രക്ഷനേടുമെന്നു കരുതിയാൽ അവർ പന്പരവിഡ്ഢി കൾ.

തെക്കുവടക്ക് എത്ര മാരത്തൺ സംഘടിപ്പിച്ചാലും ജനവിധിയെന്ന കാറ്റ് അത് ഇഷ്‌ടമുള്ളിടത്തേക്കു വീശും. എന്നാൽ, എന്നു തെരഞ്ഞെടുപ്പ് വന്നാലും നമ്മുടെ നേതാക്കളാരും ഒരിക്കലും പരാജയം സമ്മതിക്കുന്നില്ല. തോറ്റാൽ തോറ്റെന്നു സമ്മതിക്കില്ല. കാപട്യക്കാരും മുഖംമൂടികളും മാഫിയകളും നാടുവാഴുന്നിടത്തോളം എന്നും തോൽക്കുന്നത് പാവപ്പെട്ട ജനങ്ങൾ തന്നെ.
പ്രതിപക്ഷത്തിരിക്കാൻ എപ്പോഴും എന്തെങ്കിലും പേരിൽ ശബ്ദിച്ചുകൊണ്ടിരിക്കുക. അധികാരക്കസേരയിൽ കയറിക്കഴിയുന്പോൾ തങ്ങൾ ദൈവങ്ങളായി എന്ന മട്ടിൽ ജനവിരുദ്ധമായി പ്രവർത്തിക്കുക. ഭരണരംഗത്ത് ഏതു പാർട്ടി കയറിയാലും അഴിമതിയും കൊള്ളയും കെടുകാര്യസ്ഥതയും അനീതിയും മാത്രം. അവസരവാദം, അധികാര ദുർവിനിയോഗം, തമ്മിലടി, തർക്കം ജനാധിപത്യത്തിനു ജരാനര ബാധിച്ചിരിക്കുന്നു.

വോട്ട് കൊടുത്ത ജനങ്ങളെ അർഥശൂന്യമായ ജൽപനങ്ങൾകൊണ്ടു നിരാശരാക്കാതെ, തിന്മയും മാത്സര്യവും വെടിഞ്ഞ് വിവേകവും വിനയവും ഉൾക്കൊണ്ട് പാർട്ടികൾ തമ്മിൽ സഹിഷ്ണുതയോടെ വർത്തിക്കട്ടെ. അവ ജനക്ഷേമ പ്രവർത്തനങ്ങളുമായി സമന്വയിപ്പിക്കട്ടെ.

ഏബ്രഹാം തച്ചിലാടി, അടുക്കളക്കണ്ടം, കാസർഗോഡ്