Letters
ഗുരുനിന്ദ നിത്യസംഭവമാകുമ്പോൾ
Wednesday, April 11, 2018 11:27 PM IST
ഗുരു ശിഷ്യ ബന്ധത്തിൽ വലിയ തോതിൽ ഇടിവു സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. ഗുരുനിന്ദ നിത്യസംഭവമായി വരുന്നു. ഗുരുവിനു ദൈവത്തിനു മുകളിൽ സ്ഥാനം നൽകിയിരുന്ന ആർഷ ഭാരത സംസ്കാരത്തിന്‍റെ പ്രഭ മങ്ങിയിട്ടു കാലം ഒരുപാടായി. മലയാളത്തിൽ അടുത്ത കാലത്തിറങ്ങിയ ചില സിനിമകൾ ഇതിൽ പങ്ക് വഹിച്ചിട്ടുണ്ട്. കാലത്തെ പിന്നോട്ടടിക്കുന്നതാവരുതു കല. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ആരും എതിരല്ല. എന്നാൽ, ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരു പറഞ്ഞു മൂല്യങ്ങളെ ചതച്ചരയ്ക്കുന്നുന്നത് ആർക്കും ഭൂഷണമല്ല.

അടുത്തകാലത്തായി ലഹരിയുടെ ഉപയോഗം വിദ്യാർഥികൾക്കിടയിൽ വൻതോതിൽ വർധിച്ചിട്ടുണ്ട്. മാനസിക പാകത ഇല്ലാത്ത പ്രായത്തിൽ പാർട്ട്ടൈം ജോലി ചെയ്തും മറ്റും കിട്ടുന്ന പണം ലഹരിക്കായി ഉപയോഗപ്പെടുത്തുന്ന പ്രവണതയും കൂടിവരുന്നു. മറ്റു മാർഗങ്ങളിലൂടെ പണം കണ്ടെത്താൻ കഴിയാത്തവർ ലഹരിയുടെ വിതരണക്കാരായും മാറുന്നുണ്ട്. ബോധവത്കരണ ക്ലാസുകളിലൂടെ പരിഹരിക്കാൻ കഴിയുന്നതിലും അപ്പുറമായി ഇത്തരം പ്രശ്നങ്ങൾ വളർന്നു കഴിഞ്ഞിട്ടുണ്ട്.

വിദ്യാർഥികളുടെ വാഹനഭ്രമവും പലപ്പോഴും ഒരു പ്രശ്നമായി മാറുന്നുണ്ട്. ഇരുചക്രവാഹനങ്ങളിൽ മൂന്നും നാലും വിദ്യാർഥികൾ ഒരുമിച്ച് യാത്രചെയ്യുന്നത് ഇന്നൊരു പതിവ് സംഭവമാണ്. മൊബൈൽ ഫോണുകളുടെ അടിമത്തമാണ് ഗൗരവകരമായ മറ്റൊരു പ്രശ്നം. സ്മാർട്ട് ഫോണുകൾ ശരീരത്തിലെ ഒരു അവയവം പോലെയാണ് ചില വിദ്യാർഥികൾക്ക്. ചുറ്റുപാടും നടക്കുന്നതൊന്നും അവർക്കു ബാധകമേ അല്ല. മൊബൈൽ ഫോണുകൾ കുട്ടികളുടെ പഠന നിലവാരത്തെ പിന്നോട്ടടിക്കുന്നു എന്നതു നിരീക്ഷണത്തിൽനിന്നു ബോധ്യമാകുന്ന വസ്തുതയാണ്.
ഇത്തരം ചതിക്കുഴികളിലൊന്നും വീഴാത്ത ഒരു വിഭാഗം വിദ്യാർഥികൾ തീർച്ചയായും പ്രതീക്ഷ പകരുന്നുണ്ട്. മാതാപിതാക്കളും അദ്ധ്യാപകരും അധികാരികളും ഇത്തരം പ്രശ്നങ്ങളിൽ കൂട്ടായി പരിശ്രമിച്ചു പരിഹാരം കാണേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

അരുണ്‍ ജോർജ് മാന്പറ, ഭാരതമാതാ കോളജ് ഓഫ് കോമേഴ്സ് ആൻഡ് ആർട്സ് ആലുവ