Letters
രാഷ്‌ട്രീയത്തിലെ ആഡംബര സാധ്യതകൾ‌
Friday, April 13, 2018 11:24 PM IST
ധനമന്ത്രിയുടെ കൂടെക്കൂടെയുള്ള പരിദേവനമാണു ജിഎസ്ടി വന്നതിൽപ്പിന്നെ വരുമാനം കുറഞ്ഞു, ഖജനാവ് കാലിയാണ്, വികസനപ്രവ ർത്തനങ്ങൾക്കു പണമില്ല, അതുകൊണ്ടു ക്ഷേമപെൻഷനുകൾപോലും മുടങ്ങുകയാണ് എന്നൊക്കെ.

എന്തൊക്കെ മുടങ്ങിയാലും മുടക്കമില്ലാതെ മേൽപ്പോട്ടു മാത്രം പോകുന്ന ചില ഐറ്റങ്ങളുണ്ട്. മന്ത്രിമാരുടെയും അവരുടെ പിഎമാരുടെയും സെക്രട്ടറിമാരുടെയുമൊക്കെ ശന്പളത്തിന്‍റെ കാര്യം വരുന്പോൾ ഓട്ടോമാറ്റിക്കായി ഖജനാവ് സന്പന്നമാകും. ഈയിടെത്തന്നെ ഭരണക്കാരുടെയും അവരുടെ സഹായികളുടെയും എല്ലാ തലങ്ങളിലുമുള്ള വരുമാനം ഇരട്ടിയോ അതിലധികമോ ആക്കി ഉയർത്തി.

ശന്പളവർധനയോടൊപ്പംതന്നെ സുഖലോലുപതയ്ക്കും ആഡംബരത്തിനും വേണ്ടതെല്ലാം അവർതന്നെ നിശ്ചയിക്കുന്നു. കണ്ണട വാങ്ങലിന്‍റെയും കിഴിപിടിത്തത്തിന്‍റെയുമൊക്കെ കഥ പഴഞ്ചനായി. കമ്യൂണിസത്തോടു ചേർത്തുതന്നെ സോഷ്യലിസം എന്നൊരിനംകൂടി പണ്ടൊക്കെ നാഴികയ്ക്കു നാല്പതുവട്ടം പറയുമായിരുന്നു. പക്ഷേ രണ്ടാമത്തെ ഇനം അന്യംനിന്നുപോയി. ഇപ്പോൾ മന്ത്രിമാർ മുതലാളിത്തത്തിലേക്കാണു കൂടുതൽ അടുക്കുന്നത്.

കഴിഞ്ഞദിവസം പ്രഖ്യാപിച്ച മറ്റൊരു ആഡംബര ഇനമായിരുന്നു വകുപ്പു സെക്രട്ടറിമാർക്ക് 20,000ത്തിന്‍റെ മൊബൈൽ ഫോൺ! നേരത്തേയുണ്ടായിരുന്ന 15000 രൂപയുടെ സ്ഥാനത്താണ് പുതിയവ. 15000 ത്തിന്‍റെ ഫോണിലേക്ക് മന്ത്രി വല്ലതും വിളിച്ചുപറഞ്ഞാൽ വ്യക്തമായി കേൾക്കാൻ പറ്റാഞ്ഞിട്ടായിരിക്കണം 20,000 ത്തിന്‍റെ വാങ്ങിയത്. 20ന്‍റെ ഫോൺ കിട്ടിയപ്പോൾ പഴയ പതിനഞ്ചിന്‍റേത് പാതിവിലയ്ക്ക് വിറ്റ് ഖജനാവിലേക്ക് മുതൽ കൂട്ടിക്കാണുമെന്ന് തീർച്ചയാണല്ലോ. വീട്ടിൽ കൊണ്ടുപോയി ഭാര്യക്ക് കൊടുത്തുകാണുമെന്ന് ശത്രുക്കൾ പറഞ്ഞുപരത്തുന്നതാണ്.

മന്ത്രിമാർ പുതിയ കർട്ടൻ വാങ്ങിയതാണ് മറ്റൊരു വിശേഷം. മുഖ്യമന്ത്രി രണ്ടര ലക്ഷം രൂപയ്ക്കുള്ള കർട്ടനാണ് വാങ്ങിയത്. കർട്ടൻ വാങ്ങാൻ എല്ലാ മന്ത്രിമാർക്കുംകൂടി ചെലവായത് 12 ലക്ഷം രൂപ! പുതിയ കർട്ടൻ കൂടുതൽ "സുതാര്യ’മാണ് എന്നുള്ളതാണ് അതിന്‍റെ സവിശേഷത. മാത്രമല്ല, അതിന്‍റെ സുതാര്യതയ്ക്കുമുണ്ട് ഒരു പ്രത്യേകത. മന്ത്രിമന്ദിരത്തിൽനിന്നു പുറത്തേക്കു നോക്കിയാൽ പോലീസിന്‍റെ അതിക്രമവും ജനങ്ങളുടെ പട്ടിണിയും ഓഖിയുടെ ക്രൗര്യവുമെല്ലാം വ്യക്തമായി കാണാൻ പറ്റും. അതേസമയം, പുറത്തു നിൽക്കുന്നവർക്ക് അകത്തു നടക്കുന്നത് ഒന്നും കാണാൻ സാധിക്കില്ല. സെമിസുതാര്യത, വൺവേ സുതാര്യത എന്നൊക്കെയാണ് ഈ പ്രതിഭാസത്തിന്‍റെ പേര്.

അപ്പോൾ സമാന്യജനത്തിന്‍റെ മനസിൽ ഒരു ചോദ്യം തെളിയുന്നു. നിങ്ങൾ രാഷ്‌ട്രീയത്തിലെത്തുന്നതിനു മുന്പ് നിങ്ങളുടെ ജീവിത പശ്ചാത്തലം എന്തായിരുന്നു? ഓല മേഞ്ഞ കൊച്ചുവീട്ടിൽ പിറന്ന്, മൂന്നു നേരം ശരിക്ക് ആഹാരംപോലും കഴിക്കാൻ മാർഗമില്ലാതെ ജീവിച്ചവരല്ലേ നിങ്ങളിൽ പലരും? രാഷ്‌ട്രീയത്തിൽ വന്നതിനു ശേഷം ജനങ്ങളുടെ പൈസകൊണ്ട് ധൂർത്തടിക്കാൻ നിങ്ങൾക്ക് ധാർമികമായ അവകാശം ഉണ്ടോ?

ഗാന്ധിജി പറഞ്ഞ വിഖ്യാതമായ ഒരു വാക്യമുണ്ട്: ""നിങ്ങൾ ഒരുകാര്യം ചെയ്യുന്നതിനു മുന്പ് അത് ഈ നാട്ടിലെ ഏറ്റവും പാവപ്പെട്ടവരെ എങ്ങനെ ബാധിക്കുമെന്ന് ആലോചിച്ചിട്ടുവേണം ചെയ്യാൻ.''

ജോ മുറികല്ലേൽ?