Letters
കൃഷിഭൂമി തരിശിടാൻ അനുവ
Friday, May 18, 2018 12:16 AM IST
കൃഷി മനുഷ്യന്‍റെ പ്രകൃതിദത്തമായ അടിസ്ഥാന തൊഴിലാണ്. നെറ്റിയിലെ വിയർപ്പു കൊണ്ട് ഭക്ഷിക്കാൻ വിധിക്കപ്പെട്ട മനുഷ്യൻ ആദ്യം ചെയ്തു തുടങ്ങിയ തൊഴിലും കൃഷിയാണ്. നമ്മുടെ നാട്ടിലും അടുത്ത കാലം വരെ പാടത്തു പോകുന്ന പാംസുലപാദ ചാരികളേയും സോത്സാഹമായി തെളിക്കപ്പെടുന്ന കാലികളേയുംപ്രഭാതങ്ങളിൽ എങ്ങും കാണാനുണ്ടായിരുന്നു. ആ സ്ഥാനത്ത് ഇന്ന് എവിടെയും കൃഷിവിരോധം തന്നെ. കൃഷി ചെയ്യുന്നതു നഷ്ടമായതുകൊണ്ടു കൃഷി ഉപേക്ഷിച്ചു എന്ന് കർഷകർ പറയുന്നു.(എല്ലാ മനുഷ്യരും കർഷകർ ആയിരിക്കേണ്ടതാണെന്ന അടിസ്ഥാനവും പ്രാഥമികവുമായ സത്യം നമ്മൾ മറന്നിരിക്കന്നു).

കൃഷി നഷ്ടമെന്ന കാര്യം സത്യമാണ്. പക്ഷ, നാണ്യവിളകൾ മാത്രമല്ല കൃഷി. ലാഭനഷ്ടം നോക്കാതെ ഭക്ഷണ പദാർഥങ്ങളെങ്കിലും നമുക്കു സ്വയം കൃഷി ചെയ്തുണ്ടാക്കിക്കൂടേ? കേരളീയരെ കണ്ടു ഭക്ഷണ പദാർഥങ്ങൾ കൃഷി ചെയ്യുന്ന തമിഴ് കന്നട സഹോദരങ്ങൾ ഉത്സാഹത്തോടെ കൃഷി തുടരുന്നതു നാം ശ്രദ്ധിക്കണം.

ഇവിടെ ഒരു മനോഭാവത്തിന്‍റെ‍ പ്രശ്നമില്ലേ? കൃഷിയെ ബദ്ധപ്പാടുകളുടെ പേരിൽ, കൂടുതൽ ജീവിത സുഖത്തിന്‍റെ പേരിൽ, നമ്മൾ മാറ്റി നിറുത്തുകയല്ലേ? ഒരു കൃഷിയും ചെയ്യാതെ പണമുണ്ടെങ്കിൽ സുഖമായി ജീവിക്കാമെന്ന സ്വതന്ത്രമായ അവസ്ഥ ഈ കൃഷിയുപേക്ഷയ്ക്കു കാരണമല്ലേ?

അതു കൊണ്ടു കൃഷിഭൂമി തരിശിടുന്ന സാഹചര്യം സർക്കാർ ഇടപെട്ടു തന്നെ ഒഴിവാക്കണം. കൃഷി വകുപ്പുകാർ തരിശുഭൂമികൾ കണ്ടെത്തി, ഉടമകൾ കൃഷിക്ക് വിമുഖരെങ്കിൽ, അത്തരം പറന്പുകൾ അതാതു പഞ്ചായത്തുകളിലെ കുടുംബശ്രീ/സ്വയം സഹായ സംഘങ്ങളെ കൃഷി നിർബന്ധമായും ഏല്പിച്ചു കൊടുക്കണം. പറന്പുടമയ്ക്ക് നാട്ടുനടപ്പുള്ള പാട്ടം നിർബന്ധമായും നൽകണം. സ്വന്തമായി കൃഷിക്ക് ആവശ്യപ്പെടുന്ന സമയം ഭൂമി വിട്ടു കൊടുപ്പിക്കാനും നടപടി വേണം. പഞ്ചായത്തു സമിതികൾ ഈ ജോലി ഏറ്റെടുക്കണം. കൃഷിഭൂമി തരിശിടുന്നതു ദേശീയ നഷ്ടമാണ്. കൃഷിയോടുള്ള താല്പര്യം ന്യൂജൻ യുവാക്കളിൽ ഉണ്ടാക്കണം. കൃഷി ജോലികളും കൃഷി ഉപകരണങ്ങളും അവരെ പരിചയപ്പെടുത്തണം. കൃഷി വിരോധത്തിനെതിരേ സർക്കാർ നിസംഗത പാലിക്കാൻ പാടില്ല.

കൃഷിയേയും കർഷകരേയും സ്നേഹിക്കുന്നവർക്ക് ഈ നിർദേശം സ്വീകാര്യമായിരിക്കും.

ഫിലിപ്പ് പഴേന്പള്ളി, പെരുവ