Letters
മനഃസാക്ഷിമരവിച്ചവർ
Friday, May 18, 2018 11:31 PM IST
ജാർഖണ്ഡിൽ അടുത്തകാലത്ത് അരങ്ങേറിയ അത്യന്തം ഭയാനകമായ രണ്ടു സംഭവങ്ങളാണ് ഈ കത്തിനാധാരം. അവിടെ പതിന്നാലുകാരിയായ ഒരു പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയും പിന്നീട് അവളുടെ മാതാപിതാക്കളുടെ മുന്പിലിട്ട് അവളെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ഇതേ സംസ്ഥാനത്തുതന്നെ വീണ്ടും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ മാനഭംഗത്തിനു ശേഷം തീ കൊളുത്തി. പൊള്ളലേറ്റു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺ കുട്ടി ഇന്നലെ മരിച്ചു. ഭീകരവും നിഷ്ഠുരവുമായ കുറ്റകൃത്യങ്ങളാണ് ഇവ രണ്ടും.

എന്നാൽ, ഈ രണ്ടു സംഭവങ്ങളും തീരെ പ്രാധാന്യമില്ലാത്ത രീതിയിൽ ചെറിയ വാർത്തകളായിട്ടാണ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നടപടിയെടുക്കേണ്ടവരും പ്രതിഷേധസ്വരം ഉയർത്താൻ കഴിവുള്ളവരും ഈ സംഭവങ്ങൾ അറിയാത്തമട്ടിൽ കഴിയുന്നു. അതിഭീകരമാണ് രാജ്യത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ.
പെൺകുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാരെ പിടികൂടി ഉടൻ വധശിക്ഷയ്ക്കു വിധേയമാക്കാൻ കെൽപ്പുള്ള ഒരു ഭരണകൂടം ഉണ്ടാവുന്നതുവരെ ഈ രാജ്യത്ത് പെൺകുട്ടികളും സ്ത്രീകളും സുരക്ഷിതരല്ല.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കൽ