Letters
ചാനൽ ചർച്ചകളും പോലീസ് അച്ചടക്കവും
Wednesday, July 4, 2018 11:41 PM IST
കുറേ ദിവസങ്ങൾക്കു മുന്പ് മിക്കവാറും ടിവി ചാനലുകളിലെ മുഖ്യ ചർച്ചാവിഷയം പോലീസിലെ ദാസ്യപ്പണി ആയിരുന്നു. സൂര്യനു താഴെയുള്ള എല്ലാ വിഷയങ്ങളിലും അറിവുണ്ടെന്നു സ്വയം കരുതുന്ന ചാനൽ ആങ്കർമാരും അവരുടെ വീക്ഷണത്തോടു മാത്രം യോജിക്കുന്ന കുറെ ചാനൽ ചർച്ചാവിദഗ്ധരും ചേർന്നു കേരള പോലീസിന്‍റെ അച്ചടക്കം തകരാറിലാക്കുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കള്ളനെ പിടിക്കുന്ന കാര്യത്തിൽ ഇവിടത്തെ പോലീസിന്‍റെ നിഷ്‌ക്രിയത്വത്തെക്കുറിച്ചു വിലപിച്ചിരുന്നവർ പെട്ടെന്നു വിഷയം മാറ്റി. പോലീസ് എന്നത് ഒരു സേനയാണ്. ക്രമസമാധാന പാലനത്തിന് അവർക്കു കർശന അച്ചടക്കമുണ്ടാവണം. അതു കൈവരിക്കാൻ മെച്ചപ്പെട്ടതും ബുദ്ധിമുട്ടുണ്ടാകാവുന്നതും കഷ്ടപ്പാടുള്ളതുമായ ശിക്ഷണവും നൽകിയേ പറ്റൂ. പോലീസിൽ തന്നെ ഡോഗ് സ്ക്വാഡും കുതിരയും ഒട്ടകവും ഒക്കെ ഉണ്ട്. അവയെ സംരക്ഷിക്കേണ്ടതും കുളിപ്പിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതുമൊക്കെ പോലീസുകാർതന്നെയാണ്. അങ്ങനെ ചെയ്യുന്നതു ദാസ്യവേലയല്ല.

കേരള പോലീസിലുള്ള വളരെയധികം പോലീസുകാർ ഐപിഎസ് ഓഫീസർമാരുടെയോ ജഡ്ജിമാരുടെയോ രാഷ്‌ട്രീയനേതാക്കന്മാരുടെയോ ഒക്കെ സേവകരായിരിക്കാൻ തല്പരരാണ്. സ്റ്റേഷനിൽ സാധാരണ ഡ്യൂട്ടിക്കു പോയി സമരക്കാരുടെ കല്ലേറും ഗുണ്ടാകളുടെ തല്ലുമൊക്കെ വാങ്ങാതെ മാന്യമായി ശന്പളം വാങ്ങാമല്ലോ? നാട്ടിലെ ക്രമസമാധാനം നിലനിർത്താൻ കർശന അച്ചടക്കമുള്ള പോലീസിനേ കഴിയുകയുള്ളൂ. ചാനൽ ചർച്ചക്കാർ നിരുത്തരവാദികൾ ആക്കരുത്.

സാമുവൽ കൊച്ചുവിളയിൽ, മൈലപ്ര.