Letters
നമ്മുടെ റോഡുകളിൽ നടക്കുന്നതു ശുദ്ധ തോന്ന്യാസം
Thursday, July 5, 2018 11:36 PM IST
ദീപിക പ്രസിദ്ധീകരിച്ച നിലവിളി നിലയ്ക്കാത്ത നിരത്തുകൾ എന്ന ലേഖന പരന്പര റോഡ് സുരക്ഷയേയും വാഹന ഗതാഗത സാക്ഷരതയേയും സംബന്ധിച്ച് ആധികാരിക രേഖ തന്നെയാണ്. എന്നാൽ, ഇന്നേവരെയുള്ള അനുഭവങ്ങളിൽനിന്ന് മനസിലാക്കുന്നത് ഒരു ബോധവത്കരണവും മലയാളിക്ക് ഏശുകയില്ല എന്നതാണ്. "താടിയുള്ള അപ്പനേയേ പേടിയുള്ളൂ' എന്നതാണ് ഇവിടത്തെ കീഴ‌്‌വഴക്കം. നിയമത്തിന്‍റെയും നിയമപാലകരുടെയും കാർക്കശ്യം മാത്രമാണ് ഇവിടെ ജനത്തെ നിയന്ത്രിച്ചു നിർത്തുന്നത്.

പല വിദേശരാജ്യങ്ങളിലും വാഹനമോടിച്ചു കിട്ടിയ അനുഭവത്തിൽനിന്ന് കിട്ടിയ ഏതാനും കാര്യങ്ങൾ കുറിക്കട്ടെ.

സ്വമനസാലെയോ, പൗരബോധം കൊണ്ടോ മറ്റുള്ളവരോടുള്ള പരിഗണനകൊണ്ടോ മലയാളി നിയമം അനുസരിക്കുകയില്ല. എന്നാൽ, പോലീസ് അല്പം ബലം പ്രയോഗിച്ചാൽ കാര്യങ്ങൾ വഴിക്കുവരുകയും ചെയ്യും. സീറ്റ് ബെൽറ്റിലും ഹെൽമറ്റിലും മാത്രം പോലീസിന്‍റ ശ്രദ്ധ ഒതുങ്ങിയതുകൊണ്ട് കാര്യമില്ല.

നമ്മുടെ നാട്ടിൽ സംഭവിക്കുന്ന വാഹനാപകടങ്ങളിൽ ഭൂരിഭാഗവും അമിതവേഗത്തിൽ അശ്രദ്ധമായി അസ്ഥാനത്ത് ഓവർടേക്ക് ചെയ്യുന്നതുമൂലം സംഭവിക്കുന്നതാണ്. ഇതു തടയാൻ റോഡിലെ മീഡിയനെയും ഡിവൈഡറുകളെയും സംബന്ധിച്ചുള്ള നിയമങ്ങളും ലെയ്ൻ ഡിസിപ്ലിനും അറിഞ്ഞിരിക്കണം.

മീഡിയൻ മുറിഞ്ഞ വരയായും മുറിയാത്ത വരയായും രണ്ടു സമാന്തര വരകളായും ചിലയിടങ്ങളിൽ സമാന്തര വരകളിൽ ഒന്ന് മുറിഞ്ഞ വരയും മറ്റേതു മുറിയാത്ത വരയായും ചുരുക്കം ചിലയിടങ്ങളിൽ സമാന്തര വരകളെ യോജിപ്പിച്ചുകൊണ്ട് ക്രോസ് വരകളുമായും കാണാറുണ്ടല്ലോ. ഇതിന്‍റെയൊക്കെ അർഥം പലർക്കും അറിഞ്ഞുകൂടാ. അറിയാമെങ്കിൽ കൂടി പലരും കാര്യമാക്കാറുമില്ല. റോഡിന്‍റെ നടുവിൽ ഡിവൈഡർ ഉണ്ടെങ്കിൽ അറിഞ്ഞുകൊണ്ട് ആരും അതിൽ വണ്ടി ഇടിച്ചുകയറ്റാറില്ലല്ലോ. ഇത്തരം ഡിവൈഡറുകൾക്കു പകരമാണ് ഇടയ്ക്ക് ക്രോസ് ലൈനുകൾ വരച്ച് ബന്ധിപ്പിച്ചിരിക്കുന്ന രണ്ടു സമാന്തര വരകൾ. ഡിവൈഡറുകളിലെന്നപോലെ വാഹനങ്ങൾ ഇത്തരം വരകളിൽനിന്ന് അകന്നു നിൽക്കണം. ഗതാഗതനിയമ സാക്ഷരതയുള്ളവരാരും ഈ വരകൾ മുറിച്ച് ഓവർടേക്ക് ചെയ്യുകയില്ല. കാരണം കൊടും വളവുകളോ കയറ്റിറക്കങ്ങളോ ഉള്ള റോഡ് ഭാഗങ്ങളെയാണ് അവ സൂചിപ്പിക്കുന്നത്.

മീഡിയനുകളെയും ഡിവൈഡറിനുപകരമായി വരയ്ക്കുന്ന ഡബിൾ ലൈനുകളെയും പറ്റിയുള്ള നിയമങ്ങൾ അനുസരിച്ചാൽ മാത്രം 60 ശതമാനത്തോളം അപകടങ്ങൾ ഒഴിവാക്കാമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതൊന്നും വകവയ്ക്കാതെ ഓവർടേക്ക് ചെയ്തു പോകുന്നവരെ കണ്ടുപിടിക്കാൻ പോലീസിന്‍റെ സാന്നിധ്യമോ അതു സാധ്യമല്ലെങ്കിൽ നിരീക്ഷണ കാമറകൾക്കൊണ്ടോ നിയമലംഘകരെ കണ്ടുപിടിച്ച് ബോധവത്കരണവും ശിക്ഷയും ഉറപ്പാക്കണം.
രാത്രിയിൽ ഹെഡ്‌ലാന്പുകളുടെ ദുരുപയോഗം എങ്ങനെ മറ്റുള്ളവർക്ക് മരണകാരണമാകുന്ന അപകടങ്ങൾ വരുത്തിവയ്ക്കുന്നുവെന്നു ജിമ്മി ഫിലിപ്പ് ലേഖന പരന്പരയിൽ ഊന്നിപ്പറയുന്നുണ്ട്. അക്ഷമ കാട്ടാനായി ഹോൺ നീട്ടിയടിച്ച് മറ്റു വാഹനക്കാരെ ദ്രോഹിക്കുന്നവരേപ്പറ്റിയും പരന്പരയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അനുവദനീയമായ 112 ഡെസിബെൽ എന്ന പരിധി വകവയ്ക്കാതെ കഠോര ശബ്ദത്തിൽ ഹോൺ മുഴക്കുന്നവരും ധാരാളമുണ്ട്. ഇതും പോലീസിന്‍റെ ശ്രദ്ധയിൽപ്പെടേണ്ടതാണ്. ഇന്ത്യയിലല്ലാതെ ലോകത്ത് മറ്റൊരു രാജ്യത്തും ഹോൺ ഇങ്ങനെ നീട്ടിയടിക്കുന്ന രീതി കണ്ടിട്ടില്ല.

ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്യുന്നവരെയും ചുവപ്പു സിഗ്നൽ വകവയ്ക്കാതെ പാഞ്ഞുപോകുന്നവരെയും ഇടതുവലതു വശങ്ങളിലൂടെ വളഞ്ഞു പുളഞ്ഞ് ഓവർടേക്ക് ചെയ്ത് വാഹനമോടിക്കുന്ന ഇരുചക്രക്കാരെയുമൊക്കെ പോലീസ് കൈകാര്യം ചെയ്യുകതന്നെ വേണം.

സീബ്രാ ലൈനുകൾ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ അവകാശപ്പെട്ട ഇടങ്ങളാണെന്നുള്ളത് വാഹന ഗതാഗത സാക്ഷരതയുടെ വലിയ പാഠമാണ്. നമ്മുടെ നാട്ടിൽ ഈ മര്യാദ കാട്ടുന്നവരെ കാണാനേ സാധിക്കുകയില്ല. ഇവിടെയും പോലീസിന്‍റെ ദൃഷ്ടി പതിയുകതന്നെ വേണം. വിദേശങ്ങളിൽ കാൽനടയാത്രക്കാരെ വകവയ്ക്കാതെ സീബ്രാലൈനിലൂടെ വണ്ടിയോടിച്ചു പോയാൽ ഫൈൻ ഉറപ്പ്.

ഇന്ത്യയിലേക്കാൾ വാഹനസാന്ദ്രത കൂടിയ അമേരിക്കൻ നഗരനിരത്തുകളിൽ ഇന്ത്യയിലേതിന്‍റെ പത്തിലൊന്നു വാഹനാപകടങ്ങൾപോ ലും ഉണ്ടാകാറില്ല. കാരണം, ഒന്നാമത് മാന്യമായ ഡ്രൈവിംഗ് സംസ്കാരം. രണ്ടാമത് പോലീസ് ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും കൃത്യമായി നിയമങ്ങൾ അനുസരിക്കാനുള്ള പൗരബോധം. മൂന്നാമത് റോഡുകൾ നന്നായി സംരക്ഷിക്കപ്പെടുന്നതിന്‍റെയും മീഡിയനും ഡിവൈഡറുകളും കൃത്യമായി വരയ്ക്കേണ്ടതിന്‍റെയും എല്ലാവരും ലെയ്ൻ ഡിസിപ്ലിൻ പാലിക്കുന്നതിന്‍റെയും ഗുണവും.

ജോ മുറികല്ലേൽ.