Letters
അംഗപരിമിതരുടെ ബുദ്ധിമുട്ട്
Monday, August 13, 2018 12:03 AM IST
വാക്കിംഗ് ഫ്രെയിം ഉപയോഗിച്ചു സഞ്ചരിക്കുന്ന എന്നെപ്പോലുള്ളവർ ബഹുനില കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹ്യക്ഷേമ ഓഫീസിൽ കയറി ഒരു വിവരം എങ്ങനെ അറിയും? സർക്കാരിന്‍റെ സിവിൽ സ്റ്റേഷനുകളിലും ലിഫ്റ്റ് ഇല്ല. എന്നാൽ, തുണിക്കടകൾ, സ്വർണക്കടകൾ ഇവയിലുണ്ട്. നാലടി വീതിയിലുള്ള റാമ്പുണ്ടെങ്കിൽ പത്തുനില കെട്ടിടത്തിൽപോലും ഞങ്ങൾക്ക് എത്താനാവും

വി. രാജഗോപാൽ