Letters
അന്നദാനം അലങ്കാരമോ ആഡംബരമോ ആകുന്നില്ല
Tuesday, February 7, 2017 1:15 PM IST
അന്നദാനം അലങ്കാരമായും ആഡംബരമായും മാറുന്നു എന്ന തലക്കെട്ടോടെ പത്രത്തിൽ വന്ന വാർത്ത അനേകരെ വിഷമിപ്പിക്കുന്നതായിരുന്നു. അന്നം പുണ്യമാണെങ്കിൽ അന്നദാനം മഹാപുണ്യമാണ്. അന്നദാനം മഹാദാനമായാണ് എല്ലാ മതങ്ങളും കാണുന്നത്. മതസ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവരാണ് സാധാരണയായി അന്നദാനം നടത്തുന്നത്. വലിയ ഹൃദയമുള്ള ചെറിയ മനുഷ്യരാണ് ഇപ്രകാരം ഭക്ഷണം പാകംചെയ്തു പാവപ്പെട്ടവർക്കു നൽകിവരുന്നത്. വിശപ്പിന്‍റെ വില അറിയാതെയുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവർ അന്നദാനം നടത്തുന്നവരുടെ പ്രയാസങ്ങൾ അറിയുന്നില്ല. ആരെങ്കിലും അന്നദാനം അലങ്കാരമായും ആഡംബരമായും നടത്തുന്നു എന്നു കണ്ടാൽ അത് തിരുത്താനുള്ള ഉത്തരവാദിത്വം ഈ അഭിപ്രായം പറയുന്നവർക്ക് ഉണ്ട് എന്ന് ഓർക്കണം.

വിരലിലെണ്ണാവുന്ന ധനികർ മാത്രമാണ് അന്നദാനം നടത്തുന്നത്. മറ്റെല്ലാവരും സാധാരണക്കാർ മാത്രമാണ്. അന്നദാനം നടത്തുന്നതിലൂടെ ചില തത്പരകക്ഷികൾക്കു ബുദ്ധിമുട്ടുകളുണ്ട് എന്നും അന്നദാനത്തെ ഇക്കൂട്ടർ ഇഷ്ടപ്പെടുന്നില്ല എന്നും ഈ സമൂഹത്തിനറിയാം.

കഴിഞ്ഞ 13 വർഷമായി വീട്ടിൽ ഭക്ഷണം പാകംചെയ്ത് പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിവരുന്ന ഒരു സാധാരണക്കാരനാണു ഞാൻ. യാതൊരുവിധ സ്ഥിരം വരുമാനവുമില്ല. സർക്കാരിന്‍റെ സഹായവുമില്ല. കോട്ടയത്ത് പി.യു.തോമസ് എന്ന ഒരു സാധാരണക്കാരൻ ചെയ്തുവരുന്ന അന്നദാന ശുശ്രൂഷ ലോകജനശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്രകാരം നന്മ ചെയ്യുന്നവർ അനവധിയാണ്. ഇവരൊന്നും അവർക്കുവേണ്ടി അന്നദാനത്തിലൂടെ ഒന്നും നേടുകയോ സന്പാദിക്കുകയോ ചെയ്യുന്നില്ല. വിശക്കുന്നവന് ഒരു നേരം ഭക്ഷണം കൊടുക്കുക എന്നത് വലിയ കാര്യംതന്നെയാണ് എന്ന് അധികാരസ്ഥാനങ്ങളിലെത്തുന്നവർ മനസിലാക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. കാരുണ്യപ്രവൃത്തികളെ പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും വിലകുറഞ്ഞ അഭിപ്രായങ്ങൾ പറഞ്ഞ് നിരുത്സാഹപ്പെടുത്തരുത് എന്ന് അപേക്ഷയുണ്ട്.

ഡി. ജോയിക്കുട്ടി, സാമൂഹിക പ്രവർത്തകൻ, തിരുവനന്തപുരം