Letters
കോടതിവിധി കണക്കിലെടുത്ത് മദ്യശാലകൾ പൂട്ടണം
Thursday, February 9, 2017 1:20 PM IST
സുപ്രീംകോടതി വിധിയെത്തുടർന്ന് ദേശീയ സംസ്ഥാന പാതകൾക്കു സമീപത്തുനിന്നു മദ്യശാലകൾ ഉള്ളിടങ്ങളിലേക്കു മാറ്റാനുള്ള ശ്രമത്തെ പ്രദേശവാസികൾ ചെറുത്തുകൊണ്ടിരിക്കുകയാണല്ലോ. പലയിടങ്ങളിലും മദ്യപ വിളയാട്ടം, വാങ്ങാനെത്തുന്നവരുടെയും വാഹനങ്ങളുടെയും തിരക്ക് മൂലമുള്ള ശല്യം, സ്ത്രീകൾക്കു മദ്യത്തോടുള്ള വെറുപ്പ് എന്നീ ഘടകങ്ങളാണ് ഈ എതിർപ്പിനെ പ്രചോദിപ്പിക്കുന്നത്.

കേരളത്തിൽ കുറെയേറെ ബാറുകൾക്കു പൂട്ടുവീണതിനുശേഷമാണു തമിഴ്നാട് മദ്യനിയന്ത്രണത്തിലേക്കും ബിഹാർ സന്പൂർണ മദ്യനിരോധനത്തിലേക്കും കടന്നത്. ഗുണ്ടാ പ്രവർത്തനവും മദ്യവില്പനയും കള്ളവാറ്റും വ്യാപകമായിരുന്ന ബിഹാറിൽ ഇതു നടപ്പാക്കാനായി എന്നത് അവിടത്തെ സർക്കാരിന്‍റെ ആത്മാർഥതയും സാമൂഹ്യ പ്രതിബന്ധതയുമാണ് കാണിക്കുന്നത്. ആയിരക്കണക്കിനു കോടി രൂപയുടെ നികുതി നഷ്ടം അവർ കാര്യമാക്കുന്നില്ല. മുംബൈയിലും സമീപപ്രദേശങ്ങളിലുമായി പനങ്കള്ളു വിൽക്കുന്ന നൂറ്റൻപതിലേറെ ഷാപ്പുകളാണുണ്ടായിരുന്നത്. അടുത്തിടെ സംസ്ഥാന സർക്കാർ നടത്തിയ പഠനത്തിൽ രണ്ടു ഷാപ്പുകൾക്ക് ആവശ്യമായ പനങ്കള്ളു മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ എന്നു കണ്ടെത്തി, ബാക്കിയുള്ളവ അടയ്ക്കാനുള്ള നിർദേശമുണ്ടായി.

രാസവസ്തുക്കളും പഞ്ചസാരയും യീസ്റ്റും കഞ്ചാവും കലക്കി സുലഭമായി ഒഴുക്കുന്ന നമ്മുടെ നാട്ടിലെ കള്ളിന്‍റെ കാര്യവും അതു കുടിച്ചു രോഗികളാകുന്നവരുടെ കാര്യവും ഓർക്കുക. ജിഷ കൊലപാതകം സമീപകാലത്ത് വളരെയേറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണല്ലോ. പക്ഷേ, ഒരാളും ഇതിൽ മദ്യം വഹിച്ച വിനാശകരമായ പങ്കിനെക്കുറിച്ച് പറയാതിരുന്നത് കാപട്യവും നിരുത്തരവാദപരമായ ഒഴിഞ്ഞുമാറലുമായി.

കേരളത്തിലെ മദ്യനയം മൂലം കൊച്ചിയിലേക്കു പ്ളാൻ ചെയ്തിരുന്ന ചില കോൺഫറൻസുകൾ കൊളംബോയിലേക്കു പോയി എന്ന ആരോപണം ഇടയ്ക്കു കണ്ടിരുന്നു. മദ്യമല്ലാതെ വെള്ളവും ജൂസും പാലും കാപ്പിയും ചായയുമൊന്നും ഈ മിടുക്കന്മാരുടെ വയറ്റിലേക്ക് ഇറങ്ങില്ലേ? കഴന്പില്ലാത്ത മറ്റൊരു വാദഗതിയാണ് മദ്യനിയന്ത്രണം മൂലം മയക്കുമരുന്നിന്‍റെ ഉപയോഗം കൂടി എന്നത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നർക്കു മയക്കുമരുന്നു തന്നെ വേണം. ഇതര സംസ്ഥാനത്തൊഴിലാളികൾ വഴിയും അല്ലാതെയും കഞ്ചാവും മറ്റും ഇപ്പോൾ സംസ്ഥാനത്തു കൂടുതലായി എത്തുന്നു. നിയമപാലകർ ഉഷാറായപ്പോൾ പിടിക്കപ്പെടുന്നവരുടെ എണ്ണവും കൂടി എന്നതല്ലേ വാസ്തവം?

നമ്മുടെ നാട്ടിൽ കൃഷി മന്ദീഭവിക്കാൻ മുഖ്യകാരണം കർഷകത്തൊഴിലാളികളുടെ അമിത കൂലിയാണ്. ഇങ്ങനെ കിട്ടുന്ന കൂലിപ്പണം ഭൂരിഭാഗവും മദ്യപാനത്തിന് ഉപയോഗിക്കുന്നു. മദ്യവും കഞ്ചാവുമൊക്കെ യഥേഷ്ടം അനുവദിച്ച് പ്രായോഗിക രാഷ്‌ട്രീയമാണ് കളിക്കേണ്ടതെന്ന ചില നേതാക്കന്മാരുടെ പ്രസ്താവന സ്വാർഥലാഭ പ്രചോദിതവും അപലപനീയവും അപകടകരവുമാണ്. ഇങ്ങനെയുള്ള വരെ സമൂഹം ഒറ്റപ്പെടുത്തണം.

ബിഹാർ പോലെയുള്ള ഒരു പിന്നോക്ക സംസ്ഥാനത്ത്, ഏറെ വെല്ലുവിളികൾ ഉണ്ടായിട്ടും മദ്യനിരോധനം നടപ്പാക്കിയതു മൂലം പതിനായിരക്കണക്കിനു കുടുംബങ്ങളിൽ ഇപ്പോൾ വീട്ടുചെലവ് സുഗമമായി നടക്കുന്നു, രോഗങ്ങളും മരുന്നു ചെലവും വാഹനാപകടങ്ങളും പോലീസ് കേസുകളും അക്രമവും ഏറെക്കുറഞ്ഞു, കുടുംബിനികൾ സന്തോഷത്തിലാണ് എന്ന് സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാർ ഈയിടെ ഒരു ടിവി അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിദ്യാസന്പന്നർ എന്നഭിമാനിക്കുന്ന നമുക്കും ഇത് ആയിക്കൂടേ? സുപ്രീംകോടതി വിധി, അപ്രതീക്ഷിതമായി എത്തിയ അനുഗ്രഹമായി കരുതി കഴിയുന്നത്ര മദ്യശാലകൾ പൂട്ടുകയാണു വേണ്ടത്.

സി.സി. മത്തായി, മാറാട്ടുകളം, ചങ്ങനാശേരി