Letters
കാന്പസ് രാഷ്‌‌ട്രീയത്തെ സ്വാഗതം ചെയ്യരുത്
Sunday, February 12, 2017 10:07 AM IST
ചില സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കു മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്നു പീഡനങ്ങൾ ഏൽക്കേണ്ടിവന്നതിന്‍റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ കാന്പസുകളിലും രാഷ്്‌‌ട്രീയവത്കരിക്കാനുള്ള നീക്കം അത്യന്തം അപകടകരമാണ്. കാന്പസ് രാഷ്‌‌ട്രീയം ശക്തമായി നിലനിൽക്കുന്ന സ്ഥാപനങ്ങളിൽ സമാധാനപരമായി ക്ലാസുകൾ എടുക്കാൻ അധ്യാപകർക്കു കഴിയാറില്ല. വിദ്യാർഥി സമരവും സംഘട്ടനങ്ങളും അവിടെ നിത്യസംഭവങ്ങളാണ്. കാന്പസ് രാഷ്‌‌ട്രീയമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമാണ് ഇന്നു സംസ്ഥാനത്തു നല്ല രീതിയിൽ പ്രവർത്തിക്കുന്നത്.

കാന്പസ് രാഷ്‌‌ട്രീയമില്ലാത്തതുകൊണ്ടാണു ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്കു പീഡനങ്ങൾ ഏൽക്കേണ്ടിവരുന്നത് എന്നു ചിലർ വാദിക്കുന്നതു കാര്യങ്ങൾ വേണ്ടരീതിയിൽ മനസിലാക്കാത്തതുകൊണ്ടാണ്. വിദ്യാർഥികൾക്കു നേരേ അതിക്രമങ്ങൾ ഉണ്ടാകുന്പോൾ ഉടൻ പൊതുസമൂഹത്തെ അറിയിക്കുകയും ഭരണകൂടം ശക്തമായ നടപടികൾ എടുക്കുകയും ചെയ്താൽ തീരാവുന്ന പ്രശ്നമേ സംസ്ഥാനത്തുള്ളൂ. വിദ്യാർഥികൾക്ക് അമിത സ്വാതന്ത്ര്യം നൽകിയാൽ കാന്പസുകൾ അധികം താമസിക്കാതെ കലാപകേന്ദ്രങ്ങളായി മാറും.

സാധാരണ ഗതിയിൽ ജനുവരി ആയിക്കഴിഞ്ഞാൽ പഠിപ്പുമുടക്കു സമരങ്ങൾ ഉണ്ടാവാറില്ല. പരീക്ഷയ്ക്കു തയാറെടുക്കേണ്ട സമയമാണത്. എന്നാൽ, ഇപ്പോൾ പഠിപ്പുമുടക്കു സമരങ്ങളുടെ ഒരു പരന്പരതന്നെയാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. ചില വിദ്യാർഥിസംഘടനകൾക്ക് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിക്കൽ മാത്രമാണ് പണിയെന്നുവരെ തോന്നിപ്പോവാറുണ്ട്. ഇതുമൂലം എത്രയോ അധ്യയന ദിവസങ്ങളാണ് നഷ്ടമാവുന്നത്!

ഇതൊന്നും നമ്മുടെ രാഷ്‌‌ട്രീയമേലാളന്മാർ അറിയുന്നില്ലേ എന്നു ചിലപ്പോൾ ചിന്തിച്ചു പോവാറുണ്ട്. കാന്പസ് രാഷ്‌‌ട്രീയത്തെ പടിക്കുപുറത്തു നിർത്തിയില്ലെങ്കിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല തകർന്നു തരിപ്പണമാവുമെന്ന കാര്യത്തിൽസംശയം വേണ്ട. കാന്പസ് രാഷ്‌‌ട്രീയത്തെ സ്വാഗതം ചെയ്യുന്നത് സൂചികൊണ്ട് എടുക്കേണ്ടത് തൂന്പകൊണ്ടെടുക്കാൻ ശ്രമിക്കുന്നതിന് തുല്യമാണ് എന്ന് എല്ലാവരും മനസിലാക്കിയാൽ നന്ന്.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കൽ