Letters
ഇന്നത്തെ കരുതൽ, നാളെയുടെ കരുത്ത്
Wednesday, April 26, 2017 11:58 AM IST
ഒരുകാലത്ത് നമ്മുടെ വിദ്യാലയങ്ങളും വിദ്യാഭ്യാസ രീതികളും ഏറെ ശ്രദ്ധേയവും പ്രശംസനീയവും മാതൃകാപരവുമായിരുന്നു. ഇന്നു വിദ്യാഭ്യാസത്തിനും വിദ്യാലയത്തിനും ആധുനികതയുടെ പരിവേഷം കടന്നുകൂടിയിരിക്കുന്നു. കോഴ്സുകളുടെ സിലബസിനും പഠനരീതികൾക്കും പഠനോപകരണങ്ങൾക്കും യൂണിഫോമിനും സ്കൂൾ ബസിനുമൊക്കെ കർശന നിർദേശങ്ങളും നിബന്ധനകളുമൊക്കെയുണ്ട്. പ്രവേശന പരീക്ഷകളിലും ഫീസ് ഘടനകളിലുമൊക്കെ വ്യക്തമായ ക്രമീകരണങ്ങളുണ്ട്.

എന്നാൽ, കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിലും പെരുമാറ്റത്തിലും ജീവിതരീതിയിലും കാഴ്ചപ്പാടുകളിലുമൊന്നും അധികാരികൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതായി കാണുന്നില്ല. അധ്യാപകരിൽനിന്നും മാനേജ്മെന്‍റിൽനിന്നും ഉണ്ടാകേണ്ട കാർക്കശ്യമാർന്ന അച്ചടക്കബന്ധിതമായ ബോധവത്കരണം ഉണ്ടാകുന്നില്ല എന്നൊരു തോന്നൽ.

പല വിദ്യാലയങ്ങളിലും കോഴ്സിന്‍റെ അവസാന വർഷത്തിന്‍റെ അവസാന നാളുകളിൽ ഒരു ഫെയർവെൽ പരിപാടി കാണാറുണ്ട്. സമൂഹത്തിന്‍റെ നാനാതുറകളിൽവച്ചു നമുക്കു വീണ്ടും കണ്ടുമുട്ടാമെന്നു പറയുന്ന ഹൃദ്യമായ ഒരു യാത്രയയപ്പുരംഗം ഇവിടെ ദർശിക്കാം. പക്ഷേ, ഈ രംഗം വിദ്യാർഥികളുടെ തന്നിഷ്ടപ്രകാരം വൻകിട റസ്റ്ററന്‍റുകളിലേക്ക് മാറ്റപ്പെടുകയും അതു രാത്രിയുടെ യാമങ്ങൾ വരെ നീളുകയും കോളജ് അധികാരികളോ അധ്യാപകരോ ഒപ്പമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഒന്നു ചിന്തിക്കാമോ? വിദ്യാലയങ്ങളിൽ നടക്കേണ്ട കൂട്ടായ്മ ഹോട്ടലുകളിലേക്ക്, അതും രാത്രികാലങ്ങളിലേക്കു മാറ്റപ്പെടുന്നത് ഒഴിവാക്കണം.

ടോം ജോസ്, തഴുവംകുന്ന്