മകരജ്യോതിയുടെ ദർശന പുണ്യത്തിൽ ഭക്തലക്ഷങ്ങൾ
മകരജ്യോതിയുടെ ദർശന  പുണ്യത്തിൽ ഭക്തലക്ഷങ്ങൾ
Saturday, January 14, 2017 2:48 PM IST
ശബരിമല: തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്കു ശബരിമല ക്ഷേത്ര ശ്രീകോവിലിൽ ദീപാരാധന അർപ്പിക്കുമ്പോൾ മാനത്തു തെളിഞ്ഞ മകരനക്ഷത്രവും പൊന്നമ്പലമേട്ടിലെ ജ്യോതിയും കണ്ടു ഭക്തലക്ഷങ്ങൾ മലയിറങ്ങി. ശരണാരവങ്ങൾക്കിടെ ഇന്നലെ വൈകുന്നേരം 6.40 നാണ് ക്ഷേത്രത്തിൽ ദീപാരാധനയ്ക്കായി നട തുറന്നത്.

പന്തളത്തുനിന്നുള്ള തിരുവാഭരണങ്ങൾ ആറരയോടെ ശബരിമലയിലെത്തിച്ചു. ശരംകുത്തിയിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ രവിശങ്കറിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ച തിരുവാഭരണങ്ങൾ ആഘോഷപൂർവം സന്നിധാനത്തേക്ക് ആനയിച്ചു.

പതിനെട്ടാംപടി കയറി സോപാനത്തിലെത്തിയ തിരുവാഭരണ പേടകങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ, മെംബർമാരായ അജയ് തറയിൽ, കെ. രാഘവൻ, പോലീസ് ഐജി ശ്രീജിത്ത്, പത്തനംതിട്ട ജില്ലാ കളക്ടർ ആർ. ഗിരിജ, ദേവസ്വം കമ്മീഷണർ സി.പി. രാമരാജപ്രസാദ്, സെക്രട്ടറി വി.എസ്. ജയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ശ്രീകോവിലിൽ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും ചേർന്നു തിരുവാഭരണം സ്വീകരിച്ചു. പിന്നീടു നട അടച്ചു.


തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധനയ്ക്കായി നട തുറന്നപ്പോഴേക്കും ശരണംവിളികളുയർന്നു. ചലച്ചിത്രതാരങ്ങളായ ജയറാം, വിവേക് ഒബ്റോയ് തുടങ്ങിയവർ ദീപാരാധന തൊഴാൻ സന്നിധാനത്തുണ്ടായിരുന്നു.

6.43നു പൊന്നമ്പലമേട്ടിൽ ആദ്യ ജ്യോതി തെളിഞ്ഞു. രണ്ടുവട്ടം കൂടി ജ്യോതി തെളിഞ്ഞതോടെ കാത്തുനിന്ന അയ്യപ്പഭക്തർക്കു മനം കുളിർന്നു.സന്നിധാനം കൂടാതെ പമ്പ ഹിൽടോപ്പ്, ചാലക്കയം, അട്ടത്തോട് തുടങ്ങിയ സ്ഥലങ്ങളിലും നിരവധി അയ്യപ്പഭക്തർ എത്തിയിരുന്നു.

കനത്ത സുരക്ഷാവലയത്തിനിടെ പുല്ലുമേട്ടിലും ഭക്തസഹസ്രങ്ങൾ മകരജ്യോതി ദർശിച്ചു. പരുന്തുംപാറ, ആങ്ങമൂഴി-പഞ്ഞിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലും നിരവധിപേർ എത്തി.

ഇന്നലെ രാവിലെ 7.40നായിരുന്നു മകരസംക്രമ പൂജ. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണു മകരസംക്രമപൂജ നടന്നത്.
കവടിയാർ കൊട്ടാരത്തിൽനിന്ന് ആചാരാനുഷ്ഠാനങ്ങളോടെ എത്തിച്ച നെയ്ത്തേങ്ങയിലെ നെയ്യാണു സംക്രമപൂജയ്ക്ക് അഭിഷേകം ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.