മോദിക്കും പിണറായിക്കും ഒരേ അജണ്ട: വി.ഡി. സതീശന്‍
മോദിക്കും പിണറായിക്കും  ഒരേ അജണ്ട: വി.ഡി. സതീശന്‍
Thursday, April 25, 2024 1:42 AM IST
തിരുവനന്തപുരം: വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രേഹ നയങ്ങള്‍ വിലയിരുത്തപ്പെടുന്നതുമാകും നാളെ കേരളത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസ്താവനയിൽ പറഞ്ഞു.

ഭിന്നിപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്‌ട്രീയത്തെ ഇല്ലാതാക്കി വര്‍ഗീയതയും ഫാസിസവും മുഖമുദ്രയാക്കിയ ബിജെപിയെ താഴെയിറക്കി മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച് ഇന്ത്യയെ വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലാകട്ടെ ബിജെപിയുടെ അതേ ഭിന്നിപ്പിന്‍റെയും വര്‍ഗീയതയുടെയും രാഷ്‌ട്രീയമാണ് പിണറായി വിജയന്‍റെ നേതൃത്വത്തില്‍ എല്‍ഡിഎഫും പ്രചരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തില്‍ എല്ലാ നിയന്ത്രണവും വിട്ടുള്ള അധിക്ഷേപമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയത്.

പ്രചാരണത്തിന്‍റെ തുടക്കത്തില്‍ 400 സീറ്റ് നേടുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും അധികാരത്തില്‍ എത്തുമോയെന്ന സംശയവും ഭയപ്പാടുമാണ് അവസാനഘട്ടത്തില്‍ പ്രകടിപ്പിക്കുന്നത്. അതുകൊണ്ടാണ് അവസാന തന്ത്രമെന്ന നിലയില്‍ വര്‍ഗീയവിഷം ചീറ്റി പ്രധാനമന്ത്രി രാജസ്ഥാനില്‍ പ്രസംഗിച്ചതും.


സംഘപരിവാര്‍ ഭരണകൂടത്തിന്‍റെ പീഡനമേറ്റ് ജയിലില്‍ മരണപ്പെട്ട ഫാ. സ്റ്റാന്‍ സാമിയുടെ 87-ാം ജന്മദിനത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ്. വര്‍ധക്യവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച്, സ്വന്തമായി ഒരു ഗ്ലാസ് വെള്ളംപോലും എടുത്തു കുടിക്കാനാകാത്ത വന്ദ്യവയോധികനെയാണ് ക്രൂരമായ ശിക്ഷയ്ക്ക് സംഘപരിവാര്‍ ഭരണകൂടം വിധേയമാക്കിയത്.

വെടിയൊച്ചകൾ അവസാനിക്കാത്ത മണിപ്പുരിന്‍റെ തെരുവുകളിലൂടെ നിര്‍ഭയനായി നടന്ന രാഹുല്‍ ഗാന്ധിയാണ് കലാപത്തിന് ഇരകളായവരെ ആശ്വസിപ്പിച്ചത്. നിരവധി വൈദികരും പാസ്റ്റര്‍മാരും ഇപ്പോഴും ജയിലുകളിലാണ്.

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അതേ ശക്തികളാണ് ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെപ്പോലെ ക്രിസ്മസ് കേക്കുമായി വീടുകളിലേക്ക് എത്തുന്നതെന്നും നാം തിരിച്ചറിയണം. -സതീശൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.