എങ്ങനെയും തൃശൂർ ‘എടുക്കാൻ’ ; ആലത്തൂർ, ചാലക്കുടി വോട്ടുകൾ കൂട്ടത്തോടെ തൃശൂരിലേക്കു മാറ്റി
എങ്ങനെയും തൃശൂർ ‘എടുക്കാൻ’ ; ആലത്തൂർ, ചാലക്കുടി വോട്ടുകൾ  കൂട്ടത്തോടെ തൃശൂരിലേക്കു മാറ്റി
Thursday, April 25, 2024 1:42 AM IST
തൃശൂർ: ആലത്തൂർ, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടർമാരെ കൂട്ടത്തോടെ തൃശൂരിലേക്കു മാറ്റി വോട്ടേഴ്സ് ലിസ്റ്റിൽ വൻ ക്രമക്കേട്. തൃശൂർ നഗരത്തിലെ അപ്പാർട്ട്മെന്‍റ്, ഫ്ലാറ്റുകളുടെ വിലാസത്തിലേക്കാണു വോട്ടുകൾ മാറ്റിയിട്ടുള്ളത്.

തൃശൂർ മണ്ഡലത്തിന്‍റെ സമീപപ്രദേശങ്ങളായ ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെട്ട കുറ്റൂർ, പേരാമംഗലം, കൊട്ടേക്കാട്, കോലഴി എന്നിവിടങ്ങളിലെയും ചാലക്കുടി മണ്ഡലത്തിലെയും സ്ഥിരതാമസക്കാരും റേഷൻ കാർഡ് ഉൾപ്പെടെയുള്ളവരുമായ കുടുംബങ്ങളുടെ വോട്ട് സപ്ലിമെന്‍ററി പട്ടികയിൽ ഉൾപ്പെടുത്തിയാണു തൃശൂരിലേക്കു മാറ്റിയത്. ഇങ്ങനെ മാറ്റിയവയിൽ ബിജെപി കുടുംബങ്ങളും ബിജെപി സ്ഥാനാർഥിയുമായി ബന്ധമുള്ളവരുടെ കുടുംബങ്ങളുമാണുള്ളതെന്നു എതിർ പാർട്ടിക്കാർ ആരോപിച്ചു. ഇതിന്‍റെ തെളിവുകളും അവർ ശേഖരിച്ചതായി പറയുന്നു.

താമസക്കാരില്ലാതെ അടച്ചിട്ടിരിക്കുന്ന ഫ്ലാറ്റുകളിലേക്കും ഒരാൾമാത്രം താമസിക്കുന്ന ഫ്ലാറ്റിന്‍റെ വിലാസത്തിലേക്കുമാണു വോട്ടർമാരെ തിരുകിക്കയറ്റിയിട്ടുള്ളത്. ഒരു ഫ്ലാറ്റിന്‍റെ വിലാസത്തിലേക്കു ചേർക്കപ്പെട്ട പുതിയ ഏഴു വോട്ടർമാരുടെയും പിതാവിന്‍റെ പേരുകൾ വ്യത്യസ്തമാണ്. മറ്റൊരു ഫ്ലാറ്റിൽ 73 വോട്ടർമാരെയാണു പുതുതായി ചേർത്തിട്ടുള്ളത്. ഇവരാരും ആ ഫ്ലാറ്റിൽ ഉള്ളവരല്ല.


വോട്ടേഴ്സ് സ്ലിപ്പ് കൊടുക്കാനെത്തിയ പാർട്ടിപ്രവർത്തകരാണു ക്രമക്കേട് കണ്ടെത്തിയത്. തുടർന്നു തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കി. ബിഎൽഒ പരിശോധിച്ചു വ്യാജമെന്നു കണ്ടെത്തി ഒഴിവാക്കാൻ പറഞ്ഞവരുടെ പേരുകളും സപ്ലിമെന്‍ററി ലിസ്റ്റിൽ തിരുത്താതെ വന്നിട്ടുണ്ട്.

ഒഴിവാക്കാൻ നിർദേശം കൊടുത്തവയാണെന്നു കാണിക്കുന്ന തെളിവുകൾ ബിഎൽഒമാർ പ്രവർത്തകരെ കാണിച്ചു. ചില ഹോട്ടലുകളുടെ ഗ്യാസ് കണക്‌ഷന്‍റെ സ്ലിപ്പുപോലും അഡ്രസ് പ്രൂഫ് ആയി കാണിച്ചാണു വോട്ടർപട്ടികയിൽ പേരു ചേർത്തിട്ടുള്ളത്. വിലാസത്തിലേക്കു വിളിക്കുന്പോൾ നഗരത്തിലെ പ്രമുഖ ഹോട്ടലിലേക്കാണു പോകുന്നത്.

പൂങ്കുന്നം ഉദയനഗറിലെ ഇൻലാൻഡ് ഉദയ അപ്പാർട്ട്മെന്‍റ്, ടോപ് പാരഡൈസ് ഫ്ലാറ്റുകളുടെ വിലാസത്തിലാണ് ക്രമക്കേടുകൾ നടന്നതായി രാഷ്‌ട്രീയപ്രവർത്തകർ കണ്ടെത്തിയത്. ഒരോ ബൂത്തിലും നൂറോളം വോട്ടർമാരെ അനധികൃതമായി തിരുകിക്കയറ്റിയതായി യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു.

വോട്ടർപട്ടികയിൽ ഇത്രയുമധികം അനധികൃത പേരുകൾ കയറിക്കൂടിയതു തെരഞ്ഞെടുപ്പിനു മാസങ്ങൾക്കുമുന്പേ അട്ടിമറിശ്രമം ആരംഭിച്ചതിനുള്ള തെളിവാണെന്നു രാഷ്‌ട്രീയപ്രവർത്തകർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.