സംസ്ഥാനത്ത് 2,53,11,947 സമ്മതിദായകർ
Monday, January 16, 2017 11:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചു കൊണ്ടുള്ള സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ പൂർത്തിയായി . അന്തിമ വോട്ടർ പട്ടിക ജനുവരി 14 ന് പ്രസിദ്ധീകരിച്ചു . പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 1,22,24,743 പുരുഷന്മാരും 1,30,87,198 സ്ത്രീകളും ആറു ഭിന്നലിംഗക്കാരും ഉൾപ്പടെ 2,53,11,947 വോട്ടർമാരാണുള്ളത്.

വോട്ടർ പട്ടികയുടെ പകർപ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും (www.ce o.kerala.gov.in)അച്ചടിച്ച പകർപ്പുകൾ അതാത് ജില്ലാ കളക്ടറേറ്റുകൾ, താലൂക്കോഫീസുകൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു വിഭാഗങ്ങളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുതുതായി പട്ടികയിൽ പേര് ചേർത്തിട്ടുള്ള നവ വോട്ടർമാർക്ക് അവരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ 25 മുതൽ വിതരണം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.