റബർ ബോർഡിലെ പ്രമോഷൻ പട്ടിക റദ്ദാക്കി
Monday, January 16, 2017 12:05 PM IST
കൊച്ചി: കേന്ദ്ര സർക്കാരിന്‍റെ മാർഗ നിർദേശങ്ങൾക്കു വിരുദ്ധമായി റബർ ബോർഡിൽ തയാറാക്കിയ പ്രമോഷൻ പട്ടിക നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി റദ്ദാക്കി. റബർ ബോർഡിലെ പ്രമോഷനു വേണ്ടി ഡിപ്പാർട്ടുമെന്‍റൽ പ്രമോഷൻ കമ്മിറ്റി തയാറാക്കിയ ലിസ്റ്റ് ചോദ്യം ചെയ്ത് റബർ ബോർഡ് എക്സ്റ്റൻഷൻ ഓഫീസേഴ്സ് യൂണിയനും മറ്റും നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേന്ദ്ര മാർഗനിർദേശ പ്രകാരമുള്ള പ്രമോഷൻ നടപടികൾ രണ്ടു മാസത്തിനുള്ളിൽ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡൻഷ്യൽ (രഹസ്യ) റിപ്പോർട്ട് വിലയിരുത്തി സീനിയോറിറ്റി കണക്കിലെടുത്തു പ്രമോഷൻ നൽകണമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ മാർഗനിർദേശം. എന്നാൽ ഈ നടപടിക്രമങ്ങൾ പാലിക്കാതെ പ്രമോഷൻ നൽകുന്ന തരത്തിൽ റബർ ബോർഡ് കരട് റിക്രൂട്ട്മെന്‍റ് ചട്ടം ഉണ്ടാക്കിയെന്നും ഇതനുസരിച്ച് പ്രമോഷൻ നൽകുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.


1947 ലെ റബർ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ജീവനക്കാരുടെ സേവന വേതന ചട്ടമുണ്ടാക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് ഹൈക്കോടതി വിലയിരുത്തി. ഡിപ്പാർട്ട്മെന്‍റൽ പ്രമോഷൻ കമ്മിറ്റി (ഡിപിസി) പ്രമോഷന്‍റെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ മാർഗനിർദേശം പാലിക്കണം. നിലവിൽ കരട് റിക്രൂട്ട്മെന്‍റ് ചട്ടമനുസരിച്ച് തയാറാക്കിയ പ്രമോഷൻ പട്ടികയ്ക്ക് നിയമത്തിന്‍റെ പിൻബലമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.