വാഹനാപകടത്തില്‍ മരിച്ച വീട്ടമ്മയുടെ സംസ്‌കാരം നടത്തി
Tuesday, January 17, 2017 3:27 PM IST
കടുത്തുരുത്തി: വാതില്‍ അടയ്ക്കാതെ അമിത വേഗതയില്‍ പാഞ്ഞ സ്വകാര്യ ബസിന്‍റെ ഡോറില്‍ നിന്നും വീണുണ്ടായ അപകടത്തില്‍ മരിച്ച വീട്ടമ്മയുടെ സംസ്‌കാരം നടത്തി.
കടുത്തുരുത്തി കലങ്ങോട്ടുകാലായില്‍ പരേതനായ പ്രകാശന്‍റെ ഭാര്യ ഓമനയാണ് (52) മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 ഓടെ കല്ലറ-കടുത്തുരുത്തി റൂട്ടില്‍ കപിക്കാട് ജംഗ്ഷന് സമീപമായിരുന്നു അപകടം. ഓട്ടോമാറ്റിക് ഡോര്‍ അടയ്ക്കാതെ പായുന്നതിനിടെ വളവ് വീശുമ്പോള്‍ ഓമന ബസില്‍ നിന്നും റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. തലയ്ക്കു സാരമായി പരിക്കേറ്റ ഓമന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരണം സംഭവിക്കുകയായിരുന്നു.


സംസ്‌കാരം നടത്തി. മക്കള്‍ മഞ്ചു, രഞ്ചു. മരുമക്കള്‍ രാജേഷ്, സോമിച്ചന്‍. അപകടമുണ്ടാക്കിയ ബസ് കടുത്തുരുത്തി പോലീസിന്‍റെ കസ്റ്റഡിയിലാണ്. സംഭവത്തില്‍ കേസെടുത്തതായി എസ്‌ഐ ജെ.രാജീവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.