വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കണം: പി.സി. തോമസ്
വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കണം: പി.സി. തോമസ്
Friday, January 20, 2017 3:20 PM IST
തൊടുപുഴ: കൊടുംവരൾച്ചയിലേക്കു നീങ്ങുന്ന കേരളത്തെ വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കണമെന്നു കേരള കോണ്‍ഗ്രസ് ചെയർമാൻ പി.സി തോമസ്. നാളികേരം, നെല്ല്, കുരുമുളക്, റബർ തുടങ്ങി പ്രധാന കൃഷിയെ എല്ലാം ഇതു ബാധിക്കും. കുടിവെള്ളക്ഷാമവും രൂക്ഷമാകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റിലിക്കും രാധാ മോഹൻ സിംഗിനും മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചതായി പി.സി തോമസ് പറഞ്ഞു.

യമനിൽ ഭീകരർ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി കമ്മിറ്റിയെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. ഫാ. ടോം ജീവിച്ചിരിക്കുന്നതായിട്ടാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. യമനിൽ വിവിധ മേഖലയിൽ ജോലി ചെയ്തിരുന്ന 6000ത്തോാളം പേരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞു. കേരള കോണ്‍ഗ്രസിനു വളരാൻ പറ്റിയ ഇടം എൻഡിഎയാണെന്നും പി.സി തോമസ് പറഞ്ഞു. പാർട്ടിയുടെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട് 26ന് കോട്ടയത്തു സംസ്ഥാന തലയോഗം നടക്കും.



വിദ്യാഭ്യാസ സാമൂഹ്യമേഖലയിൽ സമഗ്രസംഭാവന നൽകിയ ഫാ. ജോർജ് കുന്നംകോട്ടിലിന്‍റെ നിര്യാണത്തിൽ പാർട്ടി കമ്മിറ്റി അനുശോചിച്ചു. പത്രസമ്മേളനത്തിൽ കേരള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്‍റ് മാത്യു തോട്ടുങ്കൽ, ജില്ലാ സെക്രട്ടറിമാരായ പി.എസ്. വിജയകുമാർ, പി.യു. ജോസ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.