ചളിംപറമ്പിനെ ഉദ്യാനമാക്കിയ വിമൽജ്യോതി
Saturday, January 21, 2017 1:55 PM IST
സി.കെ. കുര്യാച്ചൻ

സൗന്ദര്യം തുളുമ്പന്ന കെട്ടിടങ്ങൾ, ഉദ്യാനസമാനമായ കാമ്പസ്, വിശാലവും വിസ്തൃതവുമായ ക്ലാസ് മുറികളും ലബോറട്ടറികളും, വിപുലമായ ശേഖരമുള്ള ലൈബ്രറികൾ. ആരെയും ആകർഷിക്കുന്നതും പരിസ്ഥിതി സൗഹൃദവുമാണ് കാമ്പസ്. കുടിയേറ്റ ജനതയുടെ എല്ലാ ഐശ്വര്യവും പ്രതാപവും വിളിച്ചോതുന്നു ചെന്പേരി ചളിംപറമ്പിലെ മൊട്ടക്കുന്നിൽ 50 ഏക്കറിൽ തലയെടുപ്പോടെ നിൽക്കുന്ന വിമൽജ്യോതി എൻജിനിയറിംഗ് കോളജ്.

ഒന്നരപതിറ്റാണ്ടുകൊണ്ടാണ് വിമൽ ജ്യോതി മലബാറിലെ എൻജിനിയറിംഗ് കോളജുകളിൽ ഒന്നാമതെത്തിയത്. അർപ്പണബോധവും കഠിനാധ്വാനവും മുഖമുദ്രയാക്കിയ നേതൃത്വവും അധ്യാപകരും അച്ചടക്കമുള്ള വിദ്യാർഥികളുമാണു വിമൽജ്യോതിയുടെ വിജയത്തിനു പിന്നിലെന്നു നിസംശയം പറയാനാകും.

ഭൗതികസാഹചര്യങ്ങളിൽ അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്നതാണു വിമൽജ്യോതി കാമ്പസ്. എൻജിനിയറിംഗ്, എംബിഎ കോളജുകൾക്കായി അഞ്ചു നിലകളുള്ള അഞ്ചു കെട്ടിടസമുച്ചയങ്ങളും നാല് ഹോസ്റ്റൽ കെട്ടിടങ്ങളുമുണ്ട്. 2500 പേർക്ക് ഇരിക്കാവുന്ന മൾട്ടിപർപ്പസ് ഓഡിറ്റോറിയം, വലിയ സെമിനാർ ഹാൾ, ഇന്‍റർനെറ്റ് കണക്‌ഷനുള്ള 600 കംപ്യൂട്ടറുകൾ, ബാസ്കറ്റ്ബോൾ, ഫുട്ബോൾ കോർട്ടുകൾ, മൈതാനം തുടങ്ങിയവയെല്ലാം വിമൽജ്യോതിയുടെ മാറ്റു കൂട്ടുന്നു.

കോളജിന്‍റെയും അനുബന്ധസ്ഥാപനങ്ങളുടെയും ആവശ്യം പൂർണമായും നിറവേറ്റാൻ ശേഷിയുള്ള സോളാർ വൈദ്യുതി യൂണിറ്റും ഇവിടെയുണ്ട്. ആവശ്യം കഴിഞ്ഞു ബാക്കി വൈദ്യുതി കെഎസ്ഇബിക്കു നൽകുന്നുമുണ്ട്. 30 ലക്ഷം ലിറ്റർ ശേഷിയുള്ള മഴവെള്ളസംഭരണിയാണു മറ്റൊരു ആകർഷണം. കെട്ടിടസമുച്ചയത്തിനടിയിലാണു സംഭരണി. രണ്ടായിരത്തോളം കുട്ടികളും 300 സ്റ്റാഫ്അംഗങ്ങളും വിമൽജ്യോതിയെ ജീവസുറ്റതാക്കുന്നു. 900 കുട്ടികളാണു ഹോസ്റ്റലിൽ താമസിക്കുന്നത്.

എൻജിനിയറിംഗിൽ ആറ് ബിരുദ കോഴ്സുകളും ആറ് ബിരുദാനന്തരബിരുദ കോഴ്സുകളുമാണുള്ളത്. മൂന്ന് എംബിഎ കോഴ്സുകളും വിമൽജ്യോതിയിലുണ്ട്. കണ്ണൂർ സർവകലാശാലയുടെ കീഴിലാണ് എംബിഎ കോളജ്. ഡോ. എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ കീഴിലാണ് എൻജിനിയറിംഗ് കോളജ് പ്രവർത്തിക്കുന്നത്. എല്ലാ എൻജിനിയറിംഗ് കോഴ്സുകൾക്കും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്‍റെ അംഗീകാരവുമുണ്ട്.‌

വിശാലമായ ലൈബ്രറിയാണു വിമൽജ്യോതിയുടെ മറ്റൊരു ആകർഷണം. സെൻട്രൽ ലൈബ്രറിയും ഡിപ്പാർട്ട്മെന്‍റൽ ലൈബ്രറികളും വിസതൃതവും സൗകര്യപ്രദവുമാണ്. 23000 പുസ്തകങ്ങളും 650 ജേർണലുകളും ലൈബ്രറിയെ സമ്പന്നമാക്കുന്നു. 24 മണിക്കൂറും ഉപയോഗിക്കാവുന്ന തരത്തിൽ ഡിജിറ്റൽ ഓൺലൈൻ സംവിധാനവുമുണ്ട്. ഫലപ്രദമായി പ്രവർത്തിക്കുന്ന കൗൺസിലിംഗ് സെന്‍ററും വിമൽജ്യോതിയുടെ പ്രത്യേകതയാണ്.

വിപുലമായ പ്ലേസ്മെന്‍റ് സംവിധാനമുള്ളതിനാൽ വിമൽജ്യോതിയിൽനിന്നു വിജയിച്ചിറങ്ങുന്നവർക്കു ജോലിക്കുവേണ്ടി അലഞ്ഞുനടക്കേണ്ടിവരില്ലെന്നാണു കോളജ് അധികൃതർ വ്യക്തമാക്കുന്നത്. ടിസിഎസ്, ഇൻഫോസിസ്, ടെക്മഹീന്ദ്ര, സിടിഎസ്, വിപ്രോ, യുഎസ് ടെക്നോളജി, ശോഭ ഡവലപ്പേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിരവധി പേർ ഇതിനോടകം ജോലി നേടിയിട്ടുണ്ട്. ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്‍റ് വിഭാഗത്തിന്‍റെ മികച്ച പ്രവർത്തനത്തിലൂടെ വിദ്യാർഥികൾക്ക് ആത്മവിശ്വാസവും കഴിവും വളർത്തിയെടുക്കാൻ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

യൂണിവേഴ്സിറ്റി റാങ്കുകളടക്കം നിരവധി നേട്ടങ്ങൾ വിമൽജ്യോതിക്കു വർഷംതോറും ലഭിക്കുന്നുണ്ട്. ഇവിടെയുള്ള കുട്ടികളുടെ നിരവധി കണ്ടുപിടിത്തങ്ങൾ ഇതിനോടകം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.


കനത്ത ഫൈൻ ഈടാക്കി വിദ്യാർഥികളെ പീഡിപ്പിക്കുന്നുവെന്ന് ആക്ഷേപിക്കുന്നവർ അറിയേണ്ട മറ്റൊരു വസ്തുതയാണു വിമൽജ്യോതിയുടെ സ്കോളർഷിപ്പ്. കോളജിന്‍റെ തുടക്കം മുതൽ ഇതുവരെ നാലു കോടിയിൽപ്പരം രൂപയാണു സ്കോളർഷിപ്പ് ഇനത്തിൽ വിദ്യാർഥികൾക്കു വിതരണം ചെയ്തിരിക്കുന്നത്. 2002-03ൽ 21,500 രൂപയാണു സ്കോളർഷിപ്പിനായി ചെലവഴിച്ചിരുന്നതെങ്കിൽ 2016-17ൽ 16,55,450 രൂപ കുട്ടികൾക്കു സ്കോളർഷിപ്പ് നൽകിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടിന്‍റെ പേരിൽ കഴിവുറ്റ ഒരു പ്രതിഭയും വാടിപ്പോകരുതെന്ന ഉറച്ച നിലപാടാണ് ഇത്രയും തുകയുടെ സ്കോളർഷിപ്പ് ഏർപ്പെടുത്താൻ കാരണമെന്നാണ് കോളജ് ചെയർമാൻ റവ. ഡോ. തോമസ് മേൽവെട്ടം ദീപികയോടു പറഞ്ഞത്.

മികവിന്‍റെ കേന്ദ്രത്തെ വികലമാക്കാൻ ശ്രമിക്കുന്നവർക്കുള്ളതു ഗൂഢലക്ഷ്യമാണെന്നാണ് മാനേജ്മെന്‍റ് പറയുന്നത്.

വിമൽജ്യോതി എന്‍റെ അഭിമാനം

ചെമ്പേരിക്കടുത്ത് മണ്ണംകുണ്ട് സ്വദേശിയാണ് അമ്മംതുരുത്തിൽ നൈജിൽ മാത്യു. 2012ൽ വിമൽജ്യോതിയിൽനിന്ന് ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിടെക് പൂർത്തിയാക്കി. സ്കോളർഷിപ്പോടെയായിരുന്നു പഠനം. വിമൽജ്യോതിയെക്കുറിച്ച് 200 ശതമാനം അഭിമാനമാണു തനിക്കുള്ളതെന്നാണു നൈജിൽ ദീപികയോടു പറഞ്ഞത്. ഖത്തറിൽ ഫിനികസ് ഇന്‍റർനാഷണൽ എന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്ന നൈജിൽ സർട്ടിഫിക്കറ്റ് സംബന്ധിച്ചു കോളജിലെത്തിയപ്പോഴാണു തന്‍റെ അനുഭവങ്ങൾ വിവരിച്ചത്.

2008-12 കാലഘട്ടത്തിലാണു നൈജിൽ വിമൽജ്യോതിയിൽ പഠിച്ചത്. 72 ശതമാനം മാർക്കോടെ ബിടെക് വിജയിച്ച നൈജിലിന് ആദ്യം ബംഗളൂരുവിൽ ടൈക്കോയിലാണു ജോലി ലഭിച്ചത്. പിന്നീടു ഖത്തറിലേക്കു പോയി. മൂന്നുവർഷമായി ഖത്തറിൽ ജോലി ചെയ്യുന്നു.

പ്ലസ്ടുവിനു പഠിക്കുമ്പോൾ പിതാവിനെ നഷ്ടപ്പെട്ട തനിക്കു ജീവിതംതന്നെ സമ്മാനിച്ചതു വിമൽജ്യോതിയാണെന്ന നൈജിൽ പറയുന്നു. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽനിന്നു 90 ശതമാനം മാർക്കോടെ എസ്എസ്എൽസിയും ഡിസ്റ്റിംഗ്ഷനോടെ പ്ലസ് ടുവും വിജയിച്ചു.

സാമ്പത്തിക പരാധീനതകൾക്കിടയിലും ബിടെക് പഠനം നടത്താൻ സാധിച്ചത് വിമൽജ്യോതി കോളജ് അധികൃതരു‌ടെ അകമഴിഞ്ഞ സഹകരണം കൊണ്ടാണ്. ലോകത്തിന്‍റെ പലഭാഗങ്ങളിൽനിന്നുള്ള എൻജിനിയർമാരുടെ കൂടെ ജോലിചെയ്യുമ്പോൾ വിമൽജ്യോതി പകർന്നു നൽകിയ ആത്മവിശ്വാസം തനിക്കു വലിയമുതൽക്കൂട്ടാണെന്നു നൈജിൽ പറഞ്ഞു.‌‌

അപവാദപ്രചാരണങ്ങൾ വേദനിപ്പിക്കുന്നു

വിമൽജ്യോതിയുടെ കാരുണ്യമാണു തന്‍റെ ജീവിതമെന്നു പറയാൻ അഭിമാനമേയുള്ളൂവെന്നാണു ജോസ്മൗണ്ട് സ്വദേശി കൊട്ടാരത്തിൽപ്പറമ്പിൽ ജിജോ ജോസഫ് പ്രതികരിച്ചത്. 2009ൽ കോളജിലെ ഒന്നാമനായി വിജയിച്ച ജിജോ ഇപ്പോൾ കൊച്ചിയിലുള്ള ഒമാൻ കമ്പനിയിലാണു ജോലിചെയ്യുന്നത്. തീർത്തും നിർധനകുടുംബാംഗമായ തനിക്കു ബിടെക്കും എംടെക്കും വിജയിച്ച് ഉന്നതജോലി കരസ്ഥമാക്കാൻ കഴിഞ്ഞതു വിമൽജ്യോതിയുടെ സ്കോളർഷിപ്പ് ലഭിച്ചതുകൊണ്ടാണ്. പൂർണമായും സൗജന്യമായാണു താൻ വിമൽജ്യോതിയിൽ ബിടെക് പഠിച്ചത്. പിന്നീടു കോഴിക്കോട് എൻഐഐടിയിൽനിന്ന് എംടെക് വിജയിച്ചു. 2005-09 ബാച്ചിൽ ഏഴുപേരാണു പൂർണമായും സൗജന്യമായി പഠിച്ചതെന്നു ജിജോ ഓർമിക്കുന്നു.

ഇപ്പോൾ വിമൽജ്യോതിയെക്കുറിച്ചു നടക്കുന്ന അപവാദപ്രചാരണങ്ങൾ തന്നെ വേദനിപ്പിക്കുന്നുവെന്നും ജിജോ പറഞ്ഞു. സാധാരണക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ കുട്ടികൾക്കു മികച്ച ജീവിതമാർഗം കാട്ടിത്തരുന്ന വിമൽജ്യോതിയുടെ നന്മ കഴിയുന്നത്രയാളുകളെ അറിയിക്കുമെന്നും ജിജോ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.